മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരിൻ്റെ അഴി...
പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി അവരുടെ നിയന്ത്രണത്തിൽ ആക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരിൻ്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ക്രൂരമായി ആക്രമിച്ചത്.
പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി അവരുടെ നിയന്ത്രണത്തിൽ ആക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരിൻ്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ക്രൂരമായി ആക്രമിച്ചത്.
ആ ഫോട്ടോഗ്രാഫര്‍ അസാധാരണമാവിധം കൈയുയര്‍ത്തി തന്റെ പിന്നിലൂടെ പാഞ്ഞടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഗണ്‍മാന്‍ പിടിച്ചുമാറ്റിയത്.
തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുകയും അഴിമതി തൊളിയുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഏഴ് പേര്‍ക്കെതിരെ നടപടിയെടുത്തത്
കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ കുട്ടി അയ്യപ്പ ഭക്തന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം.
ഹാദിയയുടെ പിതാവിന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ; ഡിജിപിക്ക് ഉൾപ്പെടെ നോട്ടീസ്
പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പോകുകയായിരുന്നു മന്ത്രിമാരുടെ സംഘം. ഇതിനിടയിൽ ഓടക്കാലിൽ വെച്ചായിരുന്നു പ്രവർത്തകർ കറുത്ത ഷൂ എറിഞ്ഞത്.
സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹിന്ദു മുസ്ലിം വിവാഹം നടന്നാല്‍ മതേതരത്വം ആയെന്ന് സിപിഎം കരുതുന്നുവെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു
ഒരുവശത്തുനിന്നും കേന്ദ്ര സര്‍ക്കാര്‍ ഞെരിക്കുമ്പോള്‍ മറുവശത്ത് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത വരുത്തിയത് ദുരിതം വര്‍ധിക്കാന്‍ കാരണമായി.
മാർച്ച് 18 നാണ് ശസ്ത്രക്രിയക്കെത്തിയ യുവതി ലൈംഗിക അതിക്രമത്തിനിരയായത്. കേസിൽ അറ്റൻഡർ ശശീന്ദ്രനെ അറസ്റ്റ് ചെയ്തു