ഫണ്ട് ഉപയോഗിച്ചാൽ സ്കൂളിനൊപ്പം 'പിഎം ശ്രീ'...
പദ്ധതി പ്രകാരം, ഗ്രാന്റുകള്‍ ലഭിക്കുന്നതിന് ഓരോ സംസ്ഥാനവും കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടണം
പദ്ധതി പ്രകാരം, ഗ്രാന്റുകള്‍ ലഭിക്കുന്നതിന് ഓരോ സംസ്ഥാനവും കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടണം
പ്രതിയല്ലാത്തയാളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസ്സിലായേനെ. അദ്ദേഹത്തിന്‍റെ ഫോണ്‍ ഉടൻ വിട്ടുനൽകണം. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു
നിലവില്‍ 51,000 രൂപയുടെ ധനസഹായം കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും വീടിന്റെ പുനര്‍നിര്‍മാണത്തിന് ആവശ്യമായ തുക തങ്ങളുടെ സംഘടന പിരിച്ചുനല്‍കുമെന്നും പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു.
പ്രതിഷേധത്തിൽ തുരങ്കം വെക്കുന്ന നിലപാട് ഉണ്ടാവരുത്. മതം അനുശാസിക്കുന്ന അവകാശങ്ങൾ അനുവദിച്ച് കൊണ്ടാവണം മുന്നോട്ട് പോകേണ്ടത് . എടുത്ത് ചാട്ടത്തിന് സമസ്ത ഇല്ല. മുസ്ലീം സമൂഹം രാജ്യത്തിൻ്റെ നന്മക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
കഴിഞ്ഞവർഷം പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിലാണ് നിയമം ഓർഡിനൻസായി കൊണ്ടുവരാനുള്ള ആലോചന മുറുകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും സംഭവങ്ങൾ ഉയർന്നുവന്നിരുന്നു. പലയിടത്തും ജനങ്ങൾതന്നെ സംഘടിച്ച് ഇത്തരം കേന്ദ്രങ്ങൾ പൂട്ടിച്ചു.
പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. 21 അംഗ പഞ്ചായത്തില്‍ 10 സീറ്റോടെ യുഡിഎഫാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി ഭരണത്തിലുണ്ടായിരുന്നത്
മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് രാഹുല്‍ ഗാന്ധി വിധി സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ശിക്ഷ സ്റ്റേ ചെയ്യുകയെന്നത് റൂള്‍ അല്ല. രാഹുല്‍ ഗാന്ധിക്കെതിരെ പത്ത് കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയത്തില്‍ സംശുദ്ധി പുലര്‍ത്തണം. കേംബ്രിഡ്ജില്‍ വെച്ച് വീര്‍ സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ പൂനെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ന്യായമായ കാരണങ്ങളില്ലാതെ വിധി സ്റ്റേ ചെയ്യുന്നത് പരാതിക്കാനോടുള്ള അനീതിയായിരിക്കും. വിധി കൃത്യവും നീതിപൂര്‍ണവുമാണ്.', ജസ്റ്റിസ് ഹേമന്ദ് പച്ഛക് നിരീക...
കോണ്‍ഗ്രസിനോട് ഒരു കാര്യം ചോദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്-നിങ്ങള്‍ക്കെന്തുകൊണ്ടാണ് രാഹുലിനെ നിയന്ത്രിക്കാന്‍ സാധിക്കാത്തത്? മര്യാദയോടെ സംസാരിക്കാന്‍ രാഹുലിനെ ശീലിപ്പിക്കാത്തതെന്തുകൊണ്ടാണ്? രാഹുല്‍ നിങ്ങളുടെ നേതാവാണ്. രാഹുല്‍ മാപ്പ് പറഞ്ഞിരുന്നുവെങ്കില്‍ ഈ വിഷയം എന്നേ അവസാനിക്കുമായിരുന്നു.
ഏക വ്യക്തിനിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണ്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നിലവിലില്ല.
ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി