വേളി സെൻ്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ അന്തോന...
വിശുദ്ധ.അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർത്ഥാടന കേന്ദ്രമായ വേളി സെൻ്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളാണ് സമാപിച്ചത്
വിശുദ്ധ.അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർത്ഥാടന കേന്ദ്രമായ വേളി സെൻ്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളാണ് സമാപിച്ചത്
ഇന്ന് (ഫെബ്രുവരി 15) വൈകുന്നേരം 5:30 ന് തിരുനാൾ ആഘോഷങ്ങളുടെ സമാപ്തി കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന ആഘോഷമായ പൊന്തിഫിക്കൽ സമൂഹ ബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ.ഡോ.ക്രിസ്തുദാസ്. ആർ മുഖ്യ കാർമ്മികത്വം വഹിക്കും
വള്ളക്കടവ് സുലൈമാൻ തെരുവിൽ നടന്ന സമ്മേളനം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ് ഉദ്ഘടനം ചെയ്തു
സമൂഹ ദിവ്യബലിയെ തുടർന്ന് വയോജന സംഗമവും ദമ്പതിമാരെ ആദരിക്കൽ ചടങ്ങും നടന്നു
കണിയാപുരം റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി വിസ്‌ഡം കണിയാപുരം മണ്ഡലം സെക്രട്ടറി റാസി കഴക്കൂട്ടം ഉദ്ഘാടനം ചെയ്തു
വിശുദ്ധ അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർത്ഥാടന കേന്ദ്രമായ വേളി സെൻ്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ടുള്ള കൊടിയേറ്റ് കർമ്മം ഫെബ്രുവരി 6 ന് നടന്നു
കഴക്കൂട്ടം വൈദിക ജില്ലയിൽ ജില്ലാ ബൈബിൾ കൺവെൻഷൻ ഈ വർഷം ആരംഭിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ നിരവധി കർമ്മപരിപാടികളുടെ തുടക്കമാണ് നിർവഹിക്കപ്പെട്ടത്
ക്ഷേത്ര തന്ത്രി വാക്കനാട് കുന്തിരിക്കുളത്ത് ഇല്ലത്ത് ബ്രഹ്മശ്രീ: നിതീഷ് ശർമ്മയാണ് ശിലാ സ്ഥാപന കർമ്മം നിർവ്വഹിച്ചത്
ഇത് ഏകദേശം 33 വർഷത്തിലൊരിക്കൽ മാത്രമേ സംഭവിക്കുന്നുള്ളൂ. ഇത് അവസാനമായി സംഭവിച്ചത് 1997 ലാണ്. 2030 ന് ശേഷം ഇനിയിത് 2063ലാകും വീണ്ടും സംഭവിക്കുക.
ഹിജ്റ വർഷപ്രകാരം 12 മാസത്തിൽ ഒൻപതാമത്തെ മാസമാണ് റമളാൻ. ചാന്ദ്രവർഷം സൗരവർഷത്തേക്കാൾ 11 ദിവസം കുറവായതിനാൽ, ഓരോ വർഷവും റമളാൻ മാറിമാറി വരും. ഇസ്ലാമിക നിയമപ്രകാരം ഒരു വ്യക്തി എവിടെയാണോ അവിടത്തെ സമയക്രമം അനുസരിച്ച് വേണം നോമ്പ് അനുഷ്ഠിക്കേണ്ടത്.