Latest News

ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം; സഞ്...

തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്

വരുന്നു; അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മം...

10 ഏക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം ഉൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്

ഈ പുണ്യ നാളുകളിൽ നന്മകൾ നെയ്തെടുക്കൂ ........

ഈ പുണ്യ നാളുകളിൽ നന്മകൾ നെയ്തെടുക്കൂ ..... കണിയാപുരത്തെ കല്യാൺ ഫേബ്രിക്സിനൊപ്പം

കേരള കോളേജ് പ്രീമിയർ ലീഗിൽ മുത്തൂറ്റ് ഇൻസ്റ്റ...

നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഡിയോൺ നേടിയത്. അഞ്ച് ബാറ്റർമാരെയും ഡിയോൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു

ലജ്നത്തുൽ മുഅല്ലിമീൻ കണിയാപുരം മേഖലാ കമ്മിറ്റ...

മേഖലാ സമിതിയോട് വിശദീകരണം തേടുകയോ കാരണം കാണിക്കൽ നോട്ടീസ് നൽകുകയോ ചെയ്യാതെ സംസ്ഥാന സമിതി സ്വീകരിച്ച നടപടി ഏകപക്ഷിയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്

അണ്ടർ 23 വനിതാ ഏകദിനം: കേരളത്തിനെതിരെ ഉത്തർപ്...

മുൻനിര ബാറ്റർമാരിൽ 23 റൺസെടുത്ത ദിയ ഗിരീഷ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഒരു ഘട്ടത്തിൽ കേരളം ആറ് വിക്കറ്റിന് 70 റൺസെന്ന ദയനീയ നിലയിലായിരുന്നു

ആവേശപ്പോരാട്ടത്തിൽ കേരളത്തെ മറികടന്ന് ബംഗാൾ;...

തുടക്കത്തിൽ തന്നെ ഓപ്പണർ ദിയ ഗിരീഷിനെ (9) നഷ്ടമായ കേരളത്തെ വൈഷ്ണയും അനന്യയും ചേർന്നാണ് രണ്ടാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്തു മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്

വൈഷ്ണയുടെ അർദ്ധ സെഞ്ച്വറി പാഴായി; അണ്ടർ 23 വന...

ഗുജറാത്ത്: 50 ഓവറിൽ 212/6 കേരളം: 44.5 ഓവറിൽ 160 റൺസിന് ഓൾ ഔട്ട്. വെറും 19 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കൂടി വീണതോടെ 160 റൺസിന് കേരളത്തിന്റെ ഇന്നിങ്സിന് അവസാനമാവുകയായിരുന്നു

കേരള കൗമുദി ബോധ പൗർണമി ക്ലബും ഫ്രീഡം 50 സുൽറ്...

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പരിപാടി മുൻ എം.എൽ എ അഡ്വ. ശരത്ചന്ദ്രപ്രസാദ് ഉത്‌ഘാടനം ചെയ്തു

മാൻ കാൻകോറിന് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സുസ്...

ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആറായിരത്തിലധികം കർഷകരെയും 6,500 ഹെക്ടർ കൃഷിഭൂമിയെയും ഉൾപ്പെടുത്തിയാണ് മാൻ കാൻകോർ ഈ സുസ്ഥിര കൃഷി മാതൃക വികസിപ്പിച്ചെടുത്തത്