റിയൽ കേരളാസ്റ്റോറി: മഴയത്ത് ഷീന കാത്തുനിന്നു;...
റാലി ക്യാപ്റ്റന് നോട്ടുമാല ചാർത്തി കവിളിൽ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയത്.
റാലി ക്യാപ്റ്റന് നോട്ടുമാല ചാർത്തി കവിളിൽ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയത്.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വ്യാജനിർമിതികളും നുണക്കഥകളും അരങ്ങുവാഴുന്ന കാലത്താണ് അതിനെയെല്ലാം നിഷ്പ്രഭമാക്കി ഒരു ഗ്രാമം മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നത്.
അമേരിക്കയിൽ നോർത്ത് കരോലിനയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരി. ചെറുപ്പം മുതലേ വരകളുമായി ചങ്ങാത്തം കൂടിയ ഗൗരി അവിടത്തെ നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ആരെങ്കിലും തന്നെ അപായപ്പെടുത്തി ടിക്കറ്റ് തട്ടിയെടുക്കുമെന്ന ഭയമാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ബിര്‍ഷുവിനെ പ്രേരിപ്പിച്ചത്.
നിർമ്മാണത്തിനായി രാജസ്ഥാനിൽ നിന്ന് മാർബിൾ ഇറക്കുകയും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുകയും ചെയ്തു.