Interesting news

പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്ത...

പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് - നവവത്സര ബമ്പർ

ആര്യനാട് ഡിപ്പോയിൽ നിന്നും പൊൻമുടിയിലെക്കൊരു...

വർഷത്തിൽ ഭൂരിഭാഗം ദിവസവും ഇവിടെ തണുത്ത കാറ്റും, മഞ്ഞുമാണ് ആര്യനാട് നിന്നും പൊൻമുടിയിലേയ്ക്ക് 350 രൂപയാണ് നിരക്ക്

നാലുലക്ഷം രൂപ ചെലവിൽ പുഷ്പാഞ്ജലിയും പൂജയും നട...

തങ്ങളുടെ കുടുംബത്തിന് ഭാഗ്യം കൊണ്ടുവന്ന പഴയ വാഗണർ കാറിന് നാല് ലക്ഷം രൂപ മുടക്കി സംസ്‌കാര ചടങ്ങ് നടത്തുകയായിരുന്നു കുടുംബം. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം

യുപിയിലെ ക്ഷേത്രത്തിൽ തീർഥമെന്ന് കരുതി ഭക്തർ...

മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ചുമരിൽ നിർമ്മിച്ചിട്ടുള്ള ആനയുടെ തല പോലെയുള്ള രൂപത്തിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്.

കണിയാപുരത്തിന് തിലകക്കുറിയായി യു.എ.ഇ ഗവൺമെന്റ...

സാധാരണയായി രണ്ടു വർഷം പൂർത്തിയാവുമ്പോൾ പുതുക്കേണ്ട എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വർഷത്തെ കാലാവധിയുള്ള വിസ അനുവദിക്കുന്നതാണ് ഗോൾഡൻ വിസ

`നൂറു ഡോളറിന് സ്വര്‍ഗത്തില്‍ ഒരു സ്‌ക്വയര്‍ മ...

ഇത് ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭൂമിയിടപാടാണ് എന്നും, പള്ളിയുടെ പക്കല്‍ ഇപ്പോള്‍ തന്നെ ദശലക്ഷക്കണക്കിനു ഡോളറുകള്‍ ഉണ്ടാകും എന്നുമാണ് പ്രശസ്ത റിയല്‍ എസ്റ്റേറ്റ് ഇന്‍ഫ്‌ളുവൻസറായ അര്‍മാന്‍ഡോ പാന്റോജ അഭിപ്രായപ്പെട്ടത്.

മഞ്ഞുമ്മൽ ബോയ്‌സിന് 2006ൽ പൊലീസ് മർദ്ദനം; അന്...

മഞ്ഞുമ്മൽ ബോയ്‌സ് സംഘത്തിലെ സിജു ഡേവിഡ് പറയുന്നു: "അന്ന് ഞങ്ങളുടെ ഒപ്പമുള്ളവരെ പൊലീസ് ഉപദ്രവിച്ചുവെന്നത് സത്യമാണ്. പരാതിയുമായി സ്റ്റേഷനിൽ പോയവരെ തല്ലി. സിനിമയിറങ്ങിക്കഴിഞ്ഞു ഗുണാ കേവ്സിൽ പോയപ്പോൾ പോലീസും ഫോറസ്‌റ്റ് ഗാർഡും മറ്റും വന്ന് അന്നത്തെ സംഭവത്തിന് മാപ്പു പറഞ്ഞു.

ഒളിച്ചുകളിക്കിടെ അഞ്ചാം വയസ്സിൽ ട്രെയിനിൽ കയറ...

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരാളെ പ്രണയിച്ച് വിവാഹിതയായി. അന്ന് 18 വയസ്സുണ്ട്. ഒരു മകളുണ്ടായി. 2 മാസം മുൻപ് വിവാഹമോചനം നേടി. ഇപ്പോൾ ജീവിക്കാൻ മാർഗം തേടുകയാണ് പൂനം.

സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; കെഎസ്ആർടിസി ബസ്...

വാളകം എം എൽ എ ജംഗ്ഷനിൽ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ എഴുതി വാട്‌സ്ആപ്പിൽ അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

അമ്പലത്തിനും മസ്ജിദിനും കൂടി ഒരു കമാനം; ഇത് വ...

ക്ഷേത്രവിശ്വാസികൾ മസ്ജിദിലെ ആണ്ടുനേർച്ചയ്ക്കും ക്ഷേത്ര ഉത്സവത്തിനു പള്ളി ഭാരവാഹികളും പങ്കെടുക്കും. എല്ലാവർഷവും മസ്ജിദിൽ പട്ടും തിരിയും നേർച്ചയായി ക്ഷേത്ര ഭാരവാഹികൾ സമർപ്പിച്ചതിനുശേഷമാണ് ഉത്സവത്തിനു തുടക്കംകുറിക്കുന്നത്.