കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിയ...
പൂജാരി ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11:00 മണിയോടെയാണ് സംഭവം
പൂജാരി ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11:00 മണിയോടെയാണ് സംഭവം
കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തെ എതിർത്ത പ്രതിഭാഗം, എങ്ങനെ വധശിക്ഷ നൽകാനാകുമെന്നും കേസിൽ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂവെന്നും വാദിച്ചിരുന്നു.
കുറ്റക്കാർക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങൾ നേരത്തേ പൂർത്തിയായിരുന്നു.
ശ്വാസ കോശത്തിൽ നിന്ന് ലഭിച്ച സാമ്പിൾ പരിശോധനാ ഫലം വന്നാലേ മരണകാരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്നതിൽ വ്യക്തത വരൂ.
ഗോപന്റെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും, മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കുമെന്നും ഹൈക്കോടതി.
ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാൻ ആകില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷയിലൂടെയും പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും പറഞ്ഞു.
ഇന്ത്യയും ഇന്തോനേഷ്യയും ബ്രഹ്മോസ് മിസൈലുകൾക്കായി 450 മില്യൺ ഡോളറിൻ്റെ Rupee-rupiah ഇടപാട് അവസാനിപ്പിക്കാൻ ശ്രമിക്കുന്നു.
ദർശന ടിക്കറ്റ് ക്യൂവിൽ 6 ഭക്തർ മരിച്ചു, ക്ഷേത്രഭരണത്തെ സംശയിച്ച് ടിടിഡി
ബോബി ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻകൂർ ജാമ്യഹർജി നൽകാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് നീക്കം.
നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹം എന്നാണ് സംശയിക്കുന്നത്.