അക്രമം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍...
നാലോ അഞ്ചോ പോലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടതെന്ന് മറക്കരുതെന്ന് കോടതി
നാലോ അഞ്ചോ പോലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടതെന്ന് മറക്കരുതെന്ന് കോടതി
സാമൂഹിക കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഏറെ സുപരിചതമായ കുടുംബമായിരുന്നു മോഹന്‍ദാസിന്റേത്
പുന്നമടക്കായലിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്‍റെ മൂന്നിരിട്ടി ബോട്ടുകൾ നിലവിൽ ഇവിടെയുണ്ട്. ഇത് കണ്ടെത്തിയതോടെ ആലപ്പുഴയില്‍ പുതിയ ബോട്ടുകള്‍ക്ക് അനുമതി കൊടുക്കേണ്ടെന്ന് 2013 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു
വന്ദേഭാരത് എക്സ്പ്രസിന് നേരെ മുന്‍പും കല്ലേറുണ്ടായിരുന്നു. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയില്‍ വെച്ചായിരുന്നു അന്ന് കല്ലേറുണ്ടായത്
മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാൻ പോവുകയാണ് താനെന്ന് ഇവരോട് പറഞ്ഞിരുന്നു എന്നാണ് താനൂർ ഡിവൈഎസ്പി പറയുന്നത്. മലപ്പുറം എസ് പിയുടെ സ്‌പെഷൽ സ്‌ക്വാഡ് അംഗമായിരുന്നു സബറുദ്ദീൻ.
പഴകി ദ്രവിച്ച ബോട്ടുകളാണ് സര്‍വീസ് നടത്തുന്നതെന്ന് ആലപ്പുഴയിലെ യാത്രക്കാര്‍ ആരോപിച്ചു. പഴകിയ ബോട്ടുകളില്‍ കൊള്ളാവുന്നതിലും അധികം യാത്രക്കാരുമായി സര്‍വീസ് നടത്തുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു.
ഇന്നലെയുണ്ടായ അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്
ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇതൊക്കെയാണ് അപകടത്തിലേക്ക് നയിച്ചത്
അപകടത്തിൽ പെട്ട അറ്റ്ലാന്റിക്ക് എന്ന പേരുള്ള ബോട്ട് മാന്വൽ അനുസരിച്ചു നിർമ്മിച്ച ബോട്ട് അല്ല മറിച്ച് മൽസ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അൽട്രേഷൻ നടത്തി നിർമ്മിച്ചതാണെന്നും ഡി സി സി പ്രസിഡന്റ് അഭിപ്രായപ്പെടുന്നു.
ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കേണ്ടതാണ്