കുട്ടിയെ ആശ്രാമത്ത് എത്തിച്ചത് നഴ്‌സിങ് കെയർട...
നവംബര്‍ 11-നായിരുന്നു വിദേശ നഴ്‌സിങ് ജോലിക്കുള്ള ഒ.ഇ.ടി പരീക്ഷ നടന്നത്. ഇതിന്റെ ഫലം വന്നത് 27-നും. ഇതേദിവസമായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നതും സംശയം വർധിപ്പിക്കുന്നു.
നവംബര്‍ 11-നായിരുന്നു വിദേശ നഴ്‌സിങ് ജോലിക്കുള്ള ഒ.ഇ.ടി പരീക്ഷ നടന്നത്. ഇതിന്റെ ഫലം വന്നത് 27-നും. ഇതേദിവസമായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നതും സംശയം വർധിപ്പിക്കുന്നു.
തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ പണമാണ് ലക്ഷ്യമിട്ടത് എന്നതും വലിയ തുക ആവശ്യപ്പെടാതിരുന്നതും വലിയ മനുഷ്യക്കടത്ത് സംഘമല്ല എന്നതിന് സൂചനയായി പോലീസ് കരുതുന്നു.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയും, യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിന് ഐ.ടി. ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നേരത്തെ കാപ്പ ആക്ട് പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് നവാസുദ്ദീൻ.
ബസന്ത ആചാര്യ എന്ന പാമ്പാട്ടിയില്‍നിന്ന് കുടുംബക്ഷേത്രത്തിലേക്ക് പൂജക്കെന്ന് തെറ്റിദ്ധരിപ്പിച്ച് മൂര്‍ഖന്‍ പാമ്പിനെ വാങ്ങുകയായിരുന്നു
പ്രതികളുടെ വീടുകളിൽ പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. അഭിയുടെയും ബിനിലിന്റേയും ഫോണിൽ നിന്നും ലാപ്ടോപിൽ നിന്നുമായി 24 തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. ഇവയെല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഐഡി കാർഡുകൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകും
പ്രതികളില്‍ ഒരാളായ ധനുഷ് എന്ന 18കാരനെ ഫോർട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയാളി സംഘത്തിൽ മൊത്തം 4 പേർ ഉണ്ടായിരുന്നു എന്നാണ് സൂചന.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വിവേകോദയം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി മുളയം സ്വദേശി ജഗന്‍ സ്‌കൂളിലെത്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്