കഴക്കൂട്ടത്ത് വീട് കുത്തിതുറന്ന് വൻ മോഷണം: 35...
ഇവിടേക്ക് വരുന്ന മറ്റ് ഭാഗങ്ങളിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ തദ്ദേശിയർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായും കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻ്റ് കമ്മീഷണർ പറഞ്ഞു.
ഇവിടേക്ക് വരുന്ന മറ്റ് ഭാഗങ്ങളിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ തദ്ദേശിയർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായും കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻ്റ് കമ്മീഷണർ പറഞ്ഞു.
എറണാകുളം സ്വദേശിയായ വിനോദിന് എറണാകുളത്ത് നിന്ന് ഈറോഡ് വരെയാണ് ഡ്യൂട്ടി. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്.
കൊടങ്ങാവിള ജംഗ്ഷനില്‍ ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യന്‍ സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു
കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയിൽ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക്, മുമ്പ് മർദ്ദനമേറ്റപ്പോൾ സംഭവിച്ച രക്തസ്രാവത്തിൻ്റെ മുകളിൽ മർദ്ദനമേറ്റത് മരണത്തിന് കാരണമായി.
വാഹനം തട്ടിക്കൊണ്ടുപോകലിന് ഉപയോഗിക്കുന്ന കാര്യം അറിയില്ലായിരുന്നെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കൊലപാതകമടക്കം 15ഓളം കേസുകളിലെ പ്രതിയാണ് മാഹിൻ.
സഹോദരിക്കൊപ്പം ബൈക്കിൽ പോകവേ മൂന്ന് ബൈക്കുകളിലെത്തിയ സംഘം യുവാവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതികളെല്ലാം കൊല്ലപ്പെട്ട അർഷാദിന്റെ സുഹൃത്തുക്കളാണ്.
2017 മാർച്ച് 20ന് പുലർച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊന്നത്.
ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് ബിനു എത്തിയത്. വാക്കുതർക്കത്തിനിടെ ബിനു കൈയിൽ കരുതിയിരുന്ന പെട്രോൾ സരിതയുടെ ദേഹത്ത് ഒഴിച്ചശേഷം കത്തിക്കുകയായിരുന്നു.
നദീറയുടെ വീടിൻ്റെ മതിൽ ചാടിക്കടക്കുകയും കോമ്പൗണ്ടിനുള്ളിൽ വെച്ച് ലഹരി ഉപയോഗിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്
ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉൾപ്പെടെ ഒമ്പത് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മൂന്നാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ രാവിലെ തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെത്തിക്കും.