തിരുവനന്തപുരത്ത് മകൻ അമ്മയെ കെട്ടിയിട്ട് തീകൊ...
മോസസ് മുൻപ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.
മോസസ് മുൻപ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.
രണ്ടുപേർ ഒളിവിലാണ്. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്.
2016 ജൂൺ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. വൈകീട്ട് ആറോടെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിലെ വിരോധത്തിൽ സഫീർ കത്തികൊണ്ട് രതീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
കേസിൽ പ്രത്യേക പോക്സോ കോടതി വെറുതേ വിട്ട പ്രതി അർജുൻ്റെ ബന്ധുവാണ് കുത്തിയത്.
സുജിത്തിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. ആസിഡൊഴിച്ച ശേഷം, ഉഷയെ കത്തികൊണ്ട് കുത്തി വീഴ്ത്തി ബൈക്കിൽ കയറി രക്ഷപ്പെടാനായിരുന്നു രാധാകൃഷ്ണന്റെ ശ്രമം.
കാക്കൂർ പെരുംപൊയിലിൽ ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് വാഹനയാത്രക്കാരിൽ നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ ആക്രമിച്ചത്. പൊലീസ് വാഹനവും പ്രതികൾ അടിച്ച് തകർത്തു
കഴക്കൂട്ടം സ്വദേശികളായ നൗഫൽ ആമ്പലൂർ, റഫീഖ് കഴക്കൂട്ടം എന്നിവരെയാണ് കഴക്കൂട്ടം പോലീസ് കരുതൽ എന്ന നിലയിൽ പിടികൂടിയത്.
എടക്കളത്തൂർ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.