15കാരിയെ പീഡിപ്പിച്ച് വിഡിയോ പകർത്തി, പോൺ സൈറ...
പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു
പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു
അയല്‍ക്കാരനായ പ്രതി വീട്ടിലേക്ക് വന്നപ്പോള്‍ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിഷേധിച്ച ശ്യാംലാല്‍ വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
ആലുവ മാര്‍ക്കറ്റിന് സമീപത്ത് വച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ കുട്ടിയുമായി ഇവിടേക്ക് പോകുന്നത് കണ്ടവരുണ്ട്. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ തന്റെ മകളാണെന്നാണ് ഇയാള്‍ പറഞ്ഞത്. സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിന് സമീപം പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതി അഫ്സാഖ് ആലം കുട്ടിയെയും കൂട്ടി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇയാൾ രണ്ട് ദിവസം മുൻപാണ് ജോലി അന്വേഷിച്ച് ഇവിടെ എത്തിയത്. ഇയാളെ കുറിച്ച് ആർക്കും കൂടുതൽ വിവരമുണ്ടായിരുന്നില്ല.
വിവരം പുറത്തുപറഞ്ഞാല്‍ അതിജീവതയുടെ കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
കുട്ടി കരഞ്ഞപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് അന്വഷണത്തിൽ വ്യക്തമായത്.
അഞ്ചുതെങ്ങിൽ മാമ്പള്ളി പള്ളിയ്ക്ക് പിറക് വശത്തെ തീരത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ജൂലൈ18 നായിരുന്നു സംഭവം.
മൃതദേഹം പുഴയിലൊഴുക്കിയെന്ന് ആദ്യമൊഴി, പിന്നെ സെമിത്തേരിയിൽ; ഒടുവിൽ വീടിനുപിന്നിലെന്ന് വെളിപ്പെടുത്തൽ
മേയ് 24നാണ് ഇവര്‍ ഹണി ട്രാപ്പിനായി കെണിയൊരുക്കിയത്. വയോധികന്റെ കലയ്‌ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ ദിവസവും ഫോണ്‍ വിളിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. ഒരു ദിവസം വയോധികന്‍ കലയ്‌ക്കോട്ടെ വീട്ടിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്‌ക്കൊപ്പം ചിത്രങ്ങള്‍ എടുപ്പിച്ചു.
അപകടമുണ്ടാക്കിയ ആന്‍സണ്‍ നേരത്തേ ചില കേസുകളില്‍ പ്രതിയാണെന്നും ആരോപണമുണ്ട്. ആന്‍സണ്‍ പതിവായി അമിത വേഗതയില്‍ വാഹനമോടിക്കുന്ന ആളാണെന്നും നാട്ടുകാര്‍ ആരോപിച്ചു.