ടിപി വധക്കേസ് പ്രതി ആയുധക്കടത്ത് കേസിൽ അറസ്റ്...
ബിഎംഡബ്ല്യു കാറിൽ മ്യാന്മറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴിയാണ് തോക്കുകൾ ഇന്ത്യയിലേക്ക് കടത്തിയത്.
ബിഎംഡബ്ല്യു കാറിൽ മ്യാന്മറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴിയാണ് തോക്കുകൾ ഇന്ത്യയിലേക്ക് കടത്തിയത്.
ഐപിസി 302,337,338 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബോട്ട് ദുരന്തത്തില്‍ നേരത്തെ ബോട്ടിന്റെ ഉടമയടക്കം അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഷാജന്‍ സ്കറിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന ഹര്‍ജിയും കോടതി ഉടന്‍ പരിഗണിയ്ക്കും.
മഹേഷിന്റെ ഭാര്യ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നു പറഞ്ഞ് നക്ഷത്ര ശാഠ്യം പിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പോലീസ് പറഞ്ഞു.
അന്തിയൂർകോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് രാഖിമോളെ കൊല്ലാനുണ്ടായ കാരണം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിക്ക് നേരെയാണ് ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തിയത്. യുവതി എറണാകുളത്ത് നിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം
ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി
ഫോറന്‍സിക് പരിശോധനയില്‍ ഇയാളുടെ വിരലടയാളങ്ങളടക്കം പരിശോധിച്ച് സ്ഥിരീകരണം നടത്തിയിരുന്നു. കൂടാതെ സി.സി.ടി.വി. ദൃശ്യങ്ങളും ഇയാള്‍ക്ക് കുരുക്കായി.
താമരശേരിയിലെ സ്വകാര്യ കോളേജിലാണ് പെൺകുട്ടി പഠിക്കുന്നത്. ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞ് പെൺകുട്ടി ഹോസ്റ്റലിൽ നിന്നും ഇറങ്ങി. എന്നാൽ തിരിച്ച് ഹോസ്റ്റലിലേക്ക് എത്തിയില്ല. ഇതോടെ വീട്ടിൽ വിളിച്ച് അധികൃതർ അന്വേഷിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.
'തന്റെ കൈയ്യിലെ സ്ക്രിപ്റ്റ് ഉണ്ണി മുകുന്ദൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് വരുമ്പോൾ കൊണ്ടുവരാമെന്ന് അറിയിച്ച് അവിടെ നിന്നും ഇറങ്ങാൻ നോക്കുകയായിരുന്നു. എന്നാൽ ആ സമയം ഉണ്ണി മുകുന്ദൻ തന്നോട് മോശമായി പെരുമാറുകയായിരുന്നു' എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.