ലബോറട്ടറി പരിശോധനകൾ നല്ലതുതന്നെ
"ഞാൻ ദിവസവും രണ്ടു നേരം വീട്ടിൽ വച്ച് തന്നെ ഷുഗർ പരിശോധിക്കും" എന്ന് ചിലർ പറയുന്നത് എന്തിനാണെന്നറിയില്ല. അത്തരം രോഗികൾ ഡോക്ടർ നിർദ്ദേശിക്കുന്ന ഇടവേളകളിലാണ് ആ വിധമുള്ള പരിശോധനകൾ നടത്തേണ്ടതെന്ന് മനസ്സിലാക്കണം.
"ഞാൻ ദിവസവും രണ്ടു നേരം വീട്ടിൽ വച്ച് തന്നെ ഷുഗർ പരിശോധിക്കും" എന്ന് ചിലർ പറയുന്നത് എന്തിനാണെന്നറിയില്ല. അത്തരം രോഗികൾ ഡോക്ടർ നിർദ്ദേശിക്കുന്ന ഇടവേളകളിലാണ് ആ വിധമുള്ള പരിശോധനകൾ നടത്തേണ്ടതെന്ന് മനസ്സിലാക്കണം.
ഉച്ചയ്ക്ക് 12ന് ബാംഗ്ലൂരില്‍ നിന്നെത്തിയ ഭിന്നശേഷി കലാകാരന്മാരുടെ വീല്‍ ചെയര്‍ ഡാന്‍സോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികളാണ് പങ്കെടുക്കുന്നത്.
"വല്ലാത്ത ക്ഷീണം, പതിവില്ലാത്ത നടുവേദന, മുടി കൊഴിച്ചിലാണേൽ പറയേം വേണ്ട". ഇത്തരം പരാതികളുമായെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടിയിരിക്കുന്നു.
ഇത്തവണ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുറമേ ഡല്‍ഹി, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും പ്രവേശനത്തിന് അര്‍ഹത നേടിയിട്ടുണ്ട്.
എട്ടു വർഷത്തിനിടെ കാൻസർ രോഗത്തിന് കേരളത്തിലെ 13 പ്രധാന ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടേകാൽ ലക്ഷം പേരാണ്. ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിനെയാണ്.
ആർ.എം.ഒ യുടെ ചുമതല വഹിക്കുന്ന അസി.സർജൻ ഡോ.വി. അമിത് കുമാർ, ഡോ. ഐഷ എസ്. ഗോവിന്ദ്, ഡോ. വിൻസ എസ്. വിൻസെന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ഡോക്ടറുടെ നിർദേശപ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, ദേഹത്ത് വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാർസലുകൾ നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതൽ ഇതും നിർബന്ധമാണ്
അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നത്.
ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ ഛർദിയും വയറിളക്കവും അടക്കമുളള ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളിൽ കണ്ടത്