KERALA

രജിസ്ട്രേഷനില്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുക...

പുന്നമടക്കായലിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്‍റെ മൂന്നിരിട്ടി ബോട്ടുകൾ നിലവിൽ ഇവിടെയുണ്ട്. ഇത് കണ്ടെത്തിയതോടെ ആലപ്പുഴയില്‍ പുതിയ ബോട്ടുകള്‍ക്ക് അനുമതി കൊടുക്കേണ്ടെന്ന് 2013 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു

വീണ്ടും വന്ദേ ഭാരതിന് നേരെ കല്ലേറ്; ഇത്തവണ കണ...

വന്ദേഭാരത് എക്സ്പ്രസിന് നേരെ മുന്‍പും കല്ലേറുണ്ടായിരുന്നു. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയില്‍ വെച്ചായിരുന്നു അന്ന് കല്ലേറുണ്ടായത്

ലഹരിക്കേസിലെ പ്രതിയെപ്പിടിക്കാൻ ബോട്ടിൽ കയറി,...

മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാൻ പോവുകയാണ് താനെന്ന് ഇവരോട് പറഞ്ഞിരുന്നു എന്നാണ് താനൂർ ഡിവൈഎസ്പി പറയുന്നത്. മലപ്പുറം എസ് പിയുടെ സ്‌പെഷൽ സ്‌ക്വാഡ് അംഗമായിരുന്നു സബറുദ്ദീൻ.

താനൂര്‍ ദുരന്തത്തിന് പിന്നാലെ നടപടി; ആലപ്പുഴയ...

പഴകി ദ്രവിച്ച ബോട്ടുകളാണ് സര്‍വീസ് നടത്തുന്നതെന്ന് ആലപ്പുഴയിലെ യാത്രക്കാര്‍ ആരോപിച്ചു. പഴകിയ ബോട്ടുകളില്‍ കൊള്ളാവുന്നതിലും അധികം യാത്രക്കാരുമായി സര്‍വീസ് നടത്തുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു.

താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ല...

ഇന്നലെയുണ്ടായ അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്

താനൂരിൽ അപകടത്തിൽ പെട്ട ബോട്ടിൽ ഫോറൻസിക് പരിശ...

ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇതൊക്കെയാണ് അപകടത്തിലേക്ക് നയിച്ചത്

താനൂർ അപകടം: ബോട്ടിന് അനുമതി നല്‍കിയത് മന്ത്ര...

അപകടത്തിൽ പെട്ട അറ്റ്ലാന്റിക്ക് എന്ന പേരുള്ള ബോട്ട് മാന്വൽ അനുസരിച്ചു നിർമ്മിച്ച ബോട്ട് അല്ല മറിച്ച് മൽസ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അൽട്രേഷൻ നടത്തി നിർമ്മിച്ചതാണെന്നും ഡി സി സി പ്രസിഡന്റ് അഭിപ്രായപ്പെടുന്നു.

24 മണിക്കൂർ പണിമുടക്കിൽ ബസ്സുകൾ തടയുകയോ, കേടു...

ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കേണ്ടതാണ്

AI ക്യാമറയിൽ 100 കോടിയുടെ അഴിമതി; കൺസോർഷ്യം യ...

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വൻ വിലയ്ക്കാണു വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആർഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മിഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്സ് കമ്പനി അറിയിച്ചിരുന്നു.

കായംകുളത്തെ നഗ്നദൃശ്യ വിവാദം: CPM ലോക്കല്‍ കമ...

പാര്‍ട്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലാണ് യുവതിയുടെ നഗ്ന ദൃശ്യം കാണുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്