അതും വ്യാജവാര്‍ത്ത: യൂസഫലിക്ക് പിന്നാലെ മറുനാ...
അസത്യവും അധിക്ഷേപകരവുമായ വാർത്ത പ്രസിദ്ധീകരിച്ച മറുനാടൻ മലയാളി ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു
അസത്യവും അധിക്ഷേപകരവുമായ വാർത്ത പ്രസിദ്ധീകരിച്ച മറുനാടൻ മലയാളി ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു
"യുഡിഎഫ് ഭരണകാലത്ത് അടിച്ചമർത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്റെ ഭരണത്തിലൂടെ വീണ്ടും അഴിഞ്ഞാടുന്നത്
ഇതാ മറ്റൊരു കേരള സ്റ്റോറി എന്ന ക്യാപ്ഷനില്‍ കോംമ്രേഡ് ഫ്രം കേരള എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച ചേരാവള്ളൂര്‍ കല്യാണവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാര്‍ത്തയുടെ വീഡിയോ റിപ്പോര്‍ട്ടാണ് എ.ആര്‍. റഹ്‌മാന്‍ തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്തത്.
ട്രാഫിക് ക്യാമറയെ മുളകൊണ്ടുണ്ടാക്കിയ കൊട്ടകൊണ്ട് മറച്ച്, മൂടി വെക്കാനാകില്ല ഈ അഴിമതിയെന്ന കുറിപ്പോടെ ഫിറോസ് പ്രതിഷേധത്തിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു.
അഭിമാനമാണ് നമ്മുടെ കേരളം. 'കേരളാ സ്റ്റോറി' സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ.
ഈ പക്ഷിയാകട്ടെ ഭയമേതുമില്ലാതെ ഇദ്ദേഹത്തിന്‍റെ നെഞ്ചോട് ചേര്‍ന്നും, കൈകളിലുമെല്ലാം നില്‍പാണ്. പോരാത്തതിന് ഒരാശങ്കയുമില്ലാതെ അദ്ദേഹം നീട്ടിയ പൂക്കളില്‍ നിന്ന് തേനും നുകരുന്നു.
കുട്ടിയെ ചാക്കിൽ കെട്ടിയല്ല സ്കൂട്ടറിൽ യാത്രചെയ്തത്. മറിച്ച് കുട്ടിയെ ചാക്കിൽ കയറ്റുന്നതുപോലെ കാണിച്ചതിനുശേഷം ഒരു ബക്കറ്റാണ് ചാക്കിൽ നിറക്കുന്നത്. ഇതിൽ, വാഴക്കുല തണ്ടും വെച്ച് മൂത്ത മകനെ, ഹെൽമറ്റ് ധരിപ്പിച്ച് പിന്നിലിരുത്തിയാണ് സ്കൂട്ടർ ഓടിച്ചത്.
സന്ദേശം വ്യാജമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി
കുറ്റാരോപിതരെ തെരുവിലിട്ട് ആളുകൾ കാൺകെ വെടിവെച്ച് കൊല്ലാൻ തുടങ്ങിയാൽ ഉത്തരേന്ത്യയിലെ എത്ര രാഷ്ട്രീയ നേതാക്കൾ ജീവനോടെ അവശേഷിക്കും?. ഒരു ഏകാധിപത്യ രാജ്യത്ത് പോലും നടക്കാത്ത കിരാത സംഭവങ്ങളാണ് യു.പിയിൽ നടന്നുകൊണ്ടിരിക്കുന്നത്.
'ബജറ്റിൽ പോലും ഇത്രവലിയ നികുതി നിർദേശം ഉണ്ടാകാറില്ല. നിയമസഭയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചു ജനങ്ങളോട് യുദ്ധം ചെയ്യുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ' എന്നും പോസ്റ്റിൽ പറയുന്നു.