പെരുമാതുറ സ്വദേശി ട്രെയിൻ തട്ടി മരിച്ചു
ഖബറടക്കം നാളെ (26/06/2025 വ്യാഴാഴ്ച്ച) ഉച്ചയോടെ പെരുമാതുറ, വലിയപള്ളി ഖബർസ്ഥാനിൽ നടക്കും
ഖബറടക്കം നാളെ (26/06/2025 വ്യാഴാഴ്ച്ച) ഉച്ചയോടെ പെരുമാതുറ, വലിയപള്ളി ഖബർസ്ഥാനിൽ നടക്കും
പോത്തൻകോട് ഭാഗത്തു നിന്നും വെട്ടുറോഡ് ജംങ്ഷനിലേക്കു കയറുമ്പോഴാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
മൃതദേഹം വൈകുന്നേരം 5:15 മണിയോടെ സി.ആർ.പി ക്യാമ്പിനു സമീപത്തെ വീട്ടിലെത്തിക്കും. സന്ധ്യയോടെ മഅരിബ് നമസ്ക്കാരത്തിനു ശേഷം പാച്ചിറ, പള്ളിച്ചവീട്ടുകര മുസ്ലിം ജമാഅത്തിൽ ഖബറടക്കും
ഇന്നലെ വൈകുന്നേരം നോമ്പു മുറിച്ച ശേഷം റൂമിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്
ക്ഷേത്രത്തോട് ചേർന്നുള്ള ഓല മേഞ്ഞ താത്ക്കാലിക പന്തൽ തീപിടുത്തത്തിൽ പൂർണമായും കത്തി നശിക്കുകയായിരുന്നു
വിഷ്ണു കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ്. അതുൽ മെഡിക്കൽ കോളജിൽ പിജി ചെയ്യുകയാണ്. അതുലിൻ്റെ അമ്മയുടെ പേരിലാണ് വാഹനം.
നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി
വെളിയന്നൂർ പ്ലാവില വീട്ടിൽ സോമൻ (57) സമീപവാസി പ്രസന്നൻ. (47)എന്നിവർക്കാണ് പരിക്കേറ്റത്.
കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ ശ്രീജിത്തിനെയാണ് ഗുരുതര പരിക്കുകളോടെ കിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൈകിട്ട് കളിക്കുന്നതിനിടെ കല്ലിൽ ചാരി നിർത്തിയ ഗോൾ പോസ്റ്റ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.