പള്ളിപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷ...
വർക്കല മണമ്പൂർ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ സുനിൽ, ശോഭ, നവജാത ശിശു എന്നിവരാണ് മരിച്ചത്.
വർക്കല മണമ്പൂർ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ സുനിൽ, ശോഭ, നവജാത ശിശു എന്നിവരാണ് മരിച്ചത്.
തമിഴ്നാട്ടിലെ തെങ്കാശി -രാജപാളയം റോഡിലാണ് അപകടം നടന്നത്. കാളവണ്ടിയുടെ ചക്രത്തിൽ തട്ടി എസ്.യു.വി മറിയുകയായിരുന്നു.
നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം വാഹനം നിർത്താതെ പോയി.
ബസിൽ അറുപതോളം ആളുകളുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപെട്ടത്.
ഒപ്പം സഞ്ചരിച്ച ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു.
മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയത് എന്നാണ് നിഗമനം.
ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്.
ബസിന്റെ ടയറിനടിയിൽ യുവതിയുടെ മുടി കുടുങ്ങിയതോടെ നാട്ടുകാർ ചേർന്ന് മുടിമുറിച്ചാണ് യുവതിയെ രക്ഷിച്ചത്. കുറിച്ചി സ്വദേശിനിയും സ്കൂൾ ജീവനക്കാരിയുമായ അമ്പിളിയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.