കഴക്കൂട്ടത്ത് പിക്കപ്പ് വാനിൽ ബൈക്കിടിച്ച് ഒര...
കഴക്കൂട്ടത്തെ ഓഡിറ്റോറിയത്തിൽ വിവാഹത്തിന്റെ പന്തൽപണിക്കായി വന്നവരാണ് അപകടത്തിൽപ്പെട്ടത്.
കഴക്കൂട്ടത്തെ ഓഡിറ്റോറിയത്തിൽ വിവാഹത്തിന്റെ പന്തൽപണിക്കായി വന്നവരാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് ബാലുശ്ശേരിയിൽ പുത്തൂര്‍വട്ടത്ത് വച്ചാണ് അപകടം. ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ഉറിയടി മത്സരത്തിനായി കയറുപയോഗിച്ച് വലിച്ചു കെട്ടിയിരുന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്.
ജുമാ നമസ്കാരത്തിന് ശേഷം സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിക്കാണ് അശ്രദ്ധമായി തുറന്ന ഗേറ്റിൽ തട്ടി അപകടം ഉണ്ടാകുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മാരുതി കാറിന്റെ വിപണന മേളക്കായി നൽകിയിരിക്കുകയാണ് ഇ ജീവനക്കാർ അശ്രദ്ധമായി തുറന്നിട്ട ഗേറ്റ് സൈക്കിൾ യാത്രികനായ സിയാന്റെ തലയിൽ വന്നടിക്കുകയായിരുന്നു.
ബിജു എന്ന സുരേഷ് ഫെർണാണ്ടാസിന്റെ (58) മൃതദേഹമാണ് കണ്ടെത്തിയത്. പുലിമുട്ടിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരെ കാണാതായി. പുതുക്കുറിച്ചി സ്വദേശികളായ ബിജു, മാൻഡസ്, ബിജു എന്നിവരെയാണ് കാണാതായത്.
ഉഴമലയ്ക്കൽ പഞ്ചായത്തിലെ പേരില നെടിയവേങ്കാട് വീട്ടിൽ സുശീന്ദ്രന്റെ മകൻ ജോയി(31) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ എട്ടിന് ലയണ്‍സ് പാര്‍ക്കിന് പിറകിലെ ബീച്ചിലാണ് അപകടം. അഞ്ചുസുഹൃത്തുക്കളടങ്ങിയ സംഘമാണ് രാവിലെ ആറുമണിയോടെ ബീച്ചിലെത്തിയത്. ഫുട്‌ബോള്‍ കളിച്ചശേഷം ദേഹത്തെ മണ്ണ് ഒഴിവാക്കാന്‍വേണ്ടി കടലിലിറങ്ങിയപ്പോഴായിരുന്നു അപകടം.
വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.
ബാലസോറിലെ ട്രെയിൻ അപകടത്തിൽ പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അപകട കാരണം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. രക്ഷാപ്രവർത്തനത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.