Events

മാജിക് അക്കാദമിയുടെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ...

സെറിബ്രല്‍ പാള്‍സി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണമടക്കം ആറു മെഡലുകള്‍ നേടിയ 5 ഭിന്നശേഷിക്കുട്ടികളെ അത്‌ലറ്റ് കെ.എം ബീന മോള്‍ ആദരിക്കും.

മുഖ്യമന്ത്രിയ്ക്ക് ഇന്ന് 77-ാം പിറന്നാള്‍.

സാധാരണ പിണറായി വിജയന്‍ തന്‍റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആനവണ്ടിയും കുട്ട്യോളും

ആനവണ്ടിയും കുട്ട്യോളും

കണിയാപുരം നിബ്രാസുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്...

സ്വന്തം മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്ന പുതുതലമുറയുടെ ഈ കാലഘട്ടത്തിൽ മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എല്ലാരും മനസ്സിലാക്കേണ്ടതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ് ജസീം ഫൈസി പറഞ്ഞു.

സ്നേഹ സൗഹൃദ വിരുന്നൊരുക്കി തനിമ ഇഫ്ത്താർ

മാനവികതയുടേയും സമത്വത്തിൻ്റേയും സ്നേഹ ഗീതികൾ ആലപിച്ചും കവിതകൾ ചൊല്ലിയും ഇഫ്ത്താർ ആശംസകൾ കൈമാറിയും ജില്ലയിലെ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരാണ് സംഗമത്തിൽ ഒത്തുചേർന്നത്.

ഭാവരാഗലയതാള വേദിയായി ഡിഫറന്റ് ആര്‍ട് സെന്റർ

സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സഹയാത്ര പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ലോകോത്തര നിലവാരത്തില്‍ ഭിന്നശേഷിക്കുട്ടികളെ കൈകാര്യം ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനം നേടുവാന്‍ കഴിയുന്നത് വലിയൊരു സൗഭാഗ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

25 വർഷത്തിനുശേഷം അവർ ഒത്തുചേർന്നു;ചാരിറ്റി പ്...

കഴക്കൂട്ടം അൽ ഉതുമാൻ സ്കൂളാണ് 1997ൽ പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒത്തുചേരലിനു വേദിയായത്.

കണിയാപുരം നിബ്റാസുൽ ഇസ്‌ലാം വാഫി കോളേജിൽ വാഫി...

പ്രാർത്ഥനാ സംഗമം കോളേജ് പ്രിൻസിപ്പൽ അൻസർ ബാഖവി പുല്ലമ്പാറയുടെ അധ്യക്ഷതയിൽ കണിയാപുരം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി അമരവിള ഉദ്ഘാടനം ചെയ്തു.

വനിതാ ദിനത്തില്‍ തിരുവനന്തപുരം ലുലു മാളില്‍ പ...

ലുലു മാളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ ബേസ്‌മെന്റിലാണ് പിങ്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പിങ്ക് പാര്‍ക്കിംഗ് ഏരിയ തിരിച്ചറിയുന്നതിന് പിങ്ക് നിറവും നല്‍കിയിട്ടുണ്ട്.

ചെങ്കൊടി ഉയർന്നു; സി.പി.എം സംസ്ഥാന സമ്മേളനത്ത...

മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്.പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരിൽ ഒരാളും, കേരളത്തിലെ മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.