KERALA

റിപ്പോർട്ടർ എംഡി മരമുറി കള്ളനെന്ന് മാതൃഭൂമി ന...

മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും തങ്ങള്‍ക്കെതിരെ ഗൂഢലക്ഷ്യത്തോടെ കള്ളക്കേസ് എടുത്തെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ശ്രേയാംസ് കുമാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് രക്ഷപ്പെടുന്നത്.

ഡ്രൈ ഡേ തുടരും, ഷാപ്പുകൾക്ക് നക്ഷത്ര പദവി, ബാ...

പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നല്‍കാനും തീരുമാനമായി.

കസ്റ്റഡിയിലെടുത്ത കെഎസ്‍യു പ്രവർത്തകരെ എംഎൽഎ...

കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കിയ കെ.എസ്.യു പ്രവർത്തകരെ റോജി എം ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു.

'ഉമ്മൻചാണ്ടിക്കെതിരെ ഞങ്ങൾ ഒരു പരാതിയും ഉന്നയ...

'ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ അഭിമാനംകൊള്ളുന്നു. ആ രാഷട്രീയം കോൺ​ഗ്രസിന് ഇല്ലാതെ പോയല്ലോ.'

ജീവിച്ചിരുന്ന കുഞ്ഞൂഞ്ഞിനെക്കാൾ ശക്തനാണ് മരിച...

ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആളുകൾ പ്രാർഥിക്കുന്നുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആളുകളുടെ അസാധാരണ സ്നേഹ പ്രകടനമാണ് പുതുപ്പള്ളിയിൽ കാണുന്നത്. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ കരുത്തനാണ് വിടപറഞ്ഞ ഉമ്മൻ‌ ചാണ്ടിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

വിടവാങ്ങിയത് രാഷ്ട്രീയ തന്ത്രങ്ങളുടെ ആചാര്യൻ

ജനങ്ങളാണ് തന്റെ പ്രഥമ പരിഗണനയെന്നതായിരുന്നു എക്കാലത്തും ഉമ്മൻ ചാണ്ടിയുടെ ശൈലി. ഒരു സന്ദർശനം കൊണ്ട്, കൈയ്യൊപ്പുകൊണ്ട്, തോളത്ത് ഒരു തലോടൽ കൊണ്ട് ഒക്കെ അടുത്തുകൂടി പോയ ആളുകളെ ഒക്കെ തനിക്കൊപ്പം ആക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി.

സിഎഎ സമരം: 'പഴയ കമ്മിറ്റി മാറി, ഇമാം സ്ഥലം മാ...

സമരത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾക്കെതിരെ കേസെടുത്തിട്ടില്ല. അതേസമയം, ജമാഅത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജമാഅത്ത് കമ്മിറ്റി അംഗം, പള്ളി ഇമാം തുടങ്ങിയ ആറ് പേർക്കെതിരെയും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് കേസ്. ജമാഅത്ത് കമ്മിറ്റിയുടെ ബാനറിൽ നടന്ന സമരമായതിനാലാണ് ഭാരവാഹികൾക്കെതിരെ കേസെടുത്തത്.

വിദ്യ സമർപ്പിച്ച വ്യാജരേഖയുടെ പ്രിന്റ് കണ്ടെത...

ഒരു വര്‍ഷം മുന്‍പ് പൂട്ടിയ കഫേയില്‍ നിന്നാണ് ഇപ്പോൾ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഫേ ഉടമയെ വിളിച്ചുവരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന് വിദ്യയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നീട് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഇതേ കഫേയില്‍ നിന്നാണെന്ന് പോലീസിന് സ്ഥിരീകരിച്ചത്.

പി.വി. അന്‍വറിന്റെ കൈവശമുള്ള അനധികൃത ഭൂമി തിര...

ഭൂമി തിരിച്ചുപിടിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉടന്‍ നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

'ബസ്സുടമയെ തല്ലിക്കോ, ബാക്കി ഞങ്ങള്‍ നോക്കാം...

ആറ് പോലീസുകാര്‍ ഉണ്ടായിട്ടും, സംരക്ഷണം നല്‍കാന്‍ പോലീസിന് സാധിച്ചില്ല. ഹൈക്കോടതിയുടെ കരണത്താണ് അടികൊണ്ടത്. പോലീസിന്റെ നടപടി ഇതൊരു നാടകമാണെന്ന തോന്നലുണ്ടാക്കിയെന്നും കോടതി പറഞ്ഞു.