പൊരുതുന്ന ഫലസ്തീന് പോരാട്ട പാട്ടുകൾ കൊണ്ട് ഐക...
മാനവീയം വീഥിയിലാണ് ഐക്യദാർഢ്യ കവിതകളും പോരാട്ട പാട്ടുകളും വരകളുമായി കലാസാംസ്കാരിക പ്രവർത്തകർ അണിചേർന്നത്.
മാനവീയം വീഥിയിലാണ് ഐക്യദാർഢ്യ കവിതകളും പോരാട്ട പാട്ടുകളും വരകളുമായി കലാസാംസ്കാരിക പ്രവർത്തകർ അണിചേർന്നത്.
സി.പി.ഐ.എം ചന്തവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഡ്യ പ്രകടനം
കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും അധിക്ഷേപിച്ചെന്നും, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയും പരിഗണിച്ചായിരുന്നു മുൻ കെ.പി.സി.സി സെക്രട്ടറിയും, അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും, തലസ്ഥാന ജില്ലയിൽ എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവുമായിരുന്ന എം.എ. ലത്തീഫിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയത്.
കഴക്കൂട്ടം എം.എൽ.എ ആയിരുന്ന എം.എ.വാഹിദ്, ആറന്മുള എം.എൽ.എ ആയിരുന്ന കെ. ശിവദാസൻ നായർ എന്നിവരെ പ്രതി ചേർക്കാനാണ് നീക്കം. അതിന് ശേഷം ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതുവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്.
എന്തു വേഷമണിഞ്ഞെത്തിയാലും, എത്ര പ്രലോഭനങ്ങളുയർത്തിയാലും ബി.ജെ.പിക്ക് കേരളത്തിലെ ന്യൂനപക്ഷ വോട്ടുകളിൽ കടന്നുകയറാനാവില്ലെന്നതിന്റെ സൂചന കൂടിയാണ് പുതുപ്പള്ളി ഫലമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
വക്കം അബ്ദുൽ ഖാദർ മൗലവിയെ പോലുള്ള ഒരു നേതാവിന്റെ പേരിലുള്ള സ്മാരകത്തെ സംസ്ഥാന സർക്കാർ ഉചിതമായ രീതിയിൽ പരിഗണിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിലേയ്ക്ക് കോൺഗ്രസ് (ഐ) പാനൽ തെരഞ്ഞെടുക്കപ്പെട്ടു
രഹസ്യ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഫയാസ്, മുഹമ്മദ് എന്നീ അംഗങ്ങളുടെ പിന്തുണ ഇസ്മയിലിന് ലഭിച്ചു എന്ന് കരുതുന്നതായി എസ്.ഡി.പി.ഐ ജനപ്രതിനിധികളുടെ കർണാടക ചുമതല വഹിക്കുന്ന നവാസ് ഉള്ളാൾ പറഞ്ഞു.
ആലുവയിൽ ബീഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരി മകളെ അന്തർ സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിന് പിന്നിൽ മദ്യമാണെന്നും, അതിനാൽ ഈ കൊലയിൽ സർക്കാറും പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ബിജെപിയിൽ ആയിരുന്നതുകൊണ്ട് ഇപ്പോൾ സിനിമയൊന്നുമില്ലേ’ എന്ന മട്ടിലാണ് ആളുകള്‍ ചോദിച്ചുകൊണ്ടിരുന്നത്. വലിയ വലിയ താരങ്ങളുടെ പ്രോജക്ടുകളിൽനിന്ന് എന്നെ വെട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ അതു പാർട്ടിയുടെ അടിസ്ഥാനത്തിലാണോ അല്ലയോ എന്ന് അറിയില്ല. എന്നാൽ ചെറിയ ചെറിയ പടങ്ങൾ അക്കാലത്ത് ഞാൻ ചെയ്തിരുന്നു’’ – ഭീമൻ രഘു പറഞ്ഞു.