നടനായേ ഉദ്ഘാടനങ്ങൾക്ക് വരൂ, പ്രതിഫലവും വാങ്ങു...
എംപിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതുകയേ വേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂവെന്നും സുരേഷ് ഗോപി.
എംപിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതുകയേ വേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂവെന്നും സുരേഷ് ഗോപി.
കഴിഞ്ഞ ദിവസങ്ങളില്‍ ചേർന്ന ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും മേയര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു.
പോലീസ് പരാജയമെന്ന പരാതി പലരും ആവർത്തിച്ചുന്നയിച്ചത് ആഭ്യന്തരവകുപ്പ് കൈവശംവെക്കുന്ന മുഖ്യമന്ത്രിക്ക് കനത്ത പ്രഹരമാണ്. പിണറായി വിജയൻ ഇത്രയധികം വിമർശിക്കപ്പെട്ട സാഹചര്യം നേതൃയോഗത്തിൽ മുമ്പുണ്ടായിട്ടില്ല.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ വ്യക്തമായ ലീഡിന് വഴിയൊരുക്കിയത്.
തൃശൂരിലെ ബി.ജെ.പി ജയം സംഘ്പരിവാർ താൽപര്യങ്ങളിലേക്ക് സമുദായ അംഗങ്ങളും മറിഞ്ഞതിന് മുഖ്യ തെളിവായി. ക്രൈസ്തവ വോട്ടുകൾ നിർണായകമായ തൃശ്ശൂരിൽ സഭാനേതൃത്വത്തിലെ ആരുടെയെങ്കിലും സഹായം ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ചതായും സംശയിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ വിജയിച്ചു
അക്രമത്തിനിരയാകുന്ന ജനങ്ങൾക്കൊപ്പം നിൽക്കുന്ന പാരമ്പര്യം ഉപേക്ഷിച്ച് യുദ്ധക്കൊതിയന്മാരെ പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്നും ഇതിനെതിരെ വിശാലമായ സമാധാന പ്രസ്ഥാനം പടുത്തുയർത്താൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും കെ.ശ്രീധർ
അമേരിക്കൻ സാമ്രാജ്യത്ത പിന്തുണയോടെ സയണിസ്റ്റ് ഇസ്രായേൽ ആരംഭിച്ച പുതിയ ആക്രമണം ഏഴ് മാസം പിന്നിടുമ്പോൾ 36,000 ത്തിലധികം മനുഷ്യർ കൊല്ലപ്പെടുകയും 80,000 ലധികം പേർ ഗുരുതരമായി പരിക്കേറ്റ് കിടക്കുകയുമാണ്.
"സാമൂഹിക വളർച്ചയുടെ അടിസ്ഥാന ഘടകമായ കുടുംബം ഇന്ന് വിവിധ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഒരു സമൂഹം നശിക്കാൻ കുടുംബം ശിഥിലമായാൽ മതി. കുടുംബം ശിഥിലമാകാൻ വിവാഹം ഇല്ലാതാക്കിയാൽ മതി."
മോദിയുടെ ലക്ഷ്യം ഒരു രാജ്യം ഒരു നേതാവ് എന്നതാണ്. രാജ്യത്തെ ജനങ്ങൾ വിഡ്ഢികളെന്നാണ് കരുതുന്നത്. മോദിയെ എതിർക്കുന്നവരെ എല്ലാം ജയിലിലാക്കും. ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം. ജൂൺ നാലിനുശേഷം മോദി സർക്കാർ ഉണ്ടാകില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.