ARTICLE

വെരിക്കോസ് വെയിൻ സുഖപ്പെടുത്താം

പാരമ്പര്യമായും, വണ്ണക്കൂടുതൽ ഉള്ളവരിലും, സ്ഥിരമായി നിന്ന് ജോലി ചെയ്യേണ്ടിവരുന്നവർക്കും, ഗർഭിണികൾക്കും, പ്രായക്കൂടുതൽ കൊണ്ടും ഇവ ഉണ്ടാകുകയോ ഉള്ളത് വർദ്ധിക്കുകയോ ചെയ്യാം.

വേനൽക്കാലം കരുതലോടെ ഡോ. ഷർമദ് ഖാൻ

മത്സ്യവും മാംസവും വളരെക്കുറച്ചു മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മാംസങ്ങളിൽ ആട്ടിൻമാംസം മാത്രമാണ് ഈ സമയത്ത് കഴിക്കുന്നതിന് അനുയോജ്യമായത്.

മഴക്കാല രോഗങ്ങൾക്ക് ആയുർവേദ സംരക്ഷണം

**ചില പ്രധാന കാര്യങ്ങളിൽ നിന്നും മാറിനിൽക്കുവാൻ കഴിയില്ലെന്ന് പറഞ്ഞു മീറ്റിങ്ങുകളിലും വിവാഹങ്ങളിലും പങ്കെടുത്തും പൊതു വാഹനങ്ങളിൽ യാത്ര ചെയ്തും രോഗം പകർത്തുന്നവർ സമൂഹത്തോട് ചെയ്യുന്നത് ക്രൂരതയാണെന്ന് തിരിച്ചറിയുക**

ഇത് ചൂടുകാലം, വേനൽ ചൂടിനെ എങ്ങനെ പ്രതിരോധിക്ക...

അന്തരീക്ഷത്തിൽ ചൂടു കൂടുതലുള്ളപ്പോൾ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ആഹാരങ്ങൾ ശീലിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.

അൾസറും ആയുർവേദവും

അൾസറുണ്ടായതിനുളള കാരണങ്ങൾ ഒഴിവാക്കാത്ത ഒരാളിൽ ഇവ വീണ്ടും തിരികെ കൂടുതൽ വഷളായി പ്രത്യക്ഷപ്പെടുന്നതിനും ബ്ലീഡിംഗ് ഉണ്ടാകുന്നതിനും ആമാശയത്തിലും ചെറുകുടലിലും വ്രണം വർദ്ധിച്ച് വലുതായി കുടലിൽ ദ്വാരം വീഴുക പോലെയുള്ള ഗുരുതരമായ ഭവിഷ്യത്തുകൾ സംഭവിക്കുന്നതിനും ഇടയുണ്ട്.

കർക്കടകത്തിലെ ആഹാരം

എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ച് കൂടിയാണ് രോഗവും ആരോഗ്യവും ഉണ്ടാകുന്നത്. വല്ലപ്പോഴും കഴിക്കുന്നത് വലിയ കുഴപ്പമോ, വളരെ നല്ലതോ ആകാറില്ല. പ്രഭാത ഭക്ഷണം കഴിക്കാതെ ശരിയായ ആരോഗ്യം നിലനിർത്താൻ സാധ്യമല്ല. കർക്കടകത്തിൽ തൈര് ഉപയോഗിക്കരുത്. മോരും മോരു കറിയും നല്ലതു തന്നെ.

ചിക്കൻ പോക്സിന് ആയുർവേദം

കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻ പോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്

അർശസ്സിന് ആയുർവേദ ചികിത്സ

ഡോക്ടറുമായി ചർച്ച ചെയ്യുന്നതിനും വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കുന്നതിനും രോഗികൾ പൊതുവേ മടി കാണിക്കുന്ന ഒരു രോഗമാണ് അർശസ്.

ജലദോഷം,' ലേഖനം: ഡോ. ഷർമദ് ഖാൻ BAMS, MD

വൈറസ് കാരണമുള്ള രോഗമായതിനാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുവാൻ പാടില്ല. ജലദോഷം ഒഴിവാക്കുവാനായി ഉപകാരപ്പെടുന്ന വിറ്റാമിൻ സി ഗുളിക പോലുള്ളവ ജലദോഷം ആരംഭിച്ചു കഴിഞ്ഞശേഷം കഴിച്ചിട്ടും കാര്യമില്ല.

കഴുത്തു വേദനയും കർക്കടകവും

രോഗിക്ക്‌ തോന്നുന്ന ബുദ്ധിമുട്ടുകളെന്തൊക്കെ ? എത്രനാൾ വരെ ചികിത്സ തുടരേണ്ടതുണ്ട് ? എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡോക്ടറും രോഗിയും കൂടി തുടക്കത്തിൽ തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്.