ബലിപെരുന്നാൾ സന്ദേശം..... (ലേഖകൻ: മൗലവി സബീർ...
ബലിപെരുന്നാൾ സന്ദേശം..... (ലേഖകൻ: മൗലവി സബീർ അൽമനാരി, കേരള ഉലമാ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി)
ബലിപെരുന്നാൾ സന്ദേശം..... (ലേഖകൻ: മൗലവി സബീർ അൽമനാരി, കേരള ഉലമാ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി)
ചികിത്സകർ എന്ന് ഭാവിക്കുന്ന ചിലരെങ്കിലും "എനിക്കെന്തുമറിയാം" എന്ന് പരസ്യമായി പറയുന്നവരും പറയുന്നതനുസരിച്ചാൽ മാരകരോഗമുള്ളവർക്ക് പോലും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കാനുള്ള പൊടിക്കൈ കയ്യിൽ ഉണ്ടെന്ന് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരുമാണ്.
ഒരു രോഗം എത്രനാൾ കൊണ്ട് ചികിത്സിച്ചില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഒരു ഡോക്ടർക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിൽ രോഗി തന്നെ മനസ്സുവെച്ചാൽ മറ്റു ശാസ്ത്രങ്ങളിലുള്ള ഡോക്ടർമാരുടെ അഭിപ്രായമെങ്ങനെ എന്നതുംകൂടി അന്വേഷിക്കാവുന്നതേയുള്ളൂ.
ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റ് മരുന്നുകൾക്കൊപ്പം കൊളസ്ട്രോളിനുള്ള മരുന്നും തുടർച്ചയായി വർഷങ്ങളോളം കഴിച്ചുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഹൃദയസ്തംഭനവും പക്ഷാഘാതവും ഉണ്ടാവാതിരിക്കാൻ അതും കൂടി കഴിച്ചേ മതിയാവൂ എന്ന ഡോക്ടർമാരുടെ ഉത്തരവ് ശിരസ്സാവഹിക്കുവാൻ രോഗമൊന്നുമില്ലാത്തവരും നിർബന്ധിതരാകുന്നു എന്നതാണ് കാരണം.
ഡോക്ടര്‍ രാജേഷ് എം രാമന്‍കുട്ടി പരിചയസമ്പന്നനായ കാര്‍ഡിയോതൊറാസിക് സര്‍ജനാണ്. ഹൃദയം മാറ്റിവയ്ക്കല്‍, കീ ഹോള്‍ ബൈപാസ് ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 5000-ലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. യു.എസ്എയിലെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ നിന്ന് കീ ഹോള്‍ ബൈപാസ് സര്‍ജറിയില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കോട്ടയം കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേരളത്തിലെ രണ്ടാമത്തെ വിജയകരമായ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് ഡോ. രാജേഷ് രാമന്‍കുട്ടിയാണ്.
ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട അകാരണമായി ചുമത്തപ്പെട്ട വകുപ്പാണ് 153എ
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഇരുമ്പിന്റെ അംശമുണ്ടെങ്കിലും ഒരു മണിക്കൂർ മുമ്പോ ശേഷമോ പാല്, ചായ, കോഫി, കോള എന്നിവ ഉപയോഗിക്കുന്നവരിൽ അവർ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗീരണം ചെയ്യപ്പെടുന്നില്ല ഇല്ലെന്നുകൂടി മനസ്സിലാക്കണം
രാജ്യത്തെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ മാനവ വിഭവശേഷി വികസനത്തിന്റെ കാര്യത്തിൽ കേരളത്തിലെ വികസനനയം ലിംഗസമത്വത്തോട് കൂടുതൽ സംവേദനക്ഷമതയുള്ളതാണ്.