Latest News

നിര്യാതയായി: വിലാസിനി ടീച്ചർ (54)

കഴക്കൂട്ടം: സൈനിക് എൽ പി എസ്സിലെ അദ്ധ്യാപിക വിലാസിനി (54) നിര്യാതയായി.

ഗ്രാമപഞ്ചായത്ത് ഓഫീസടച്ച് ജീവനക്കാര്‍ കല്യാണത...

ശനിയാഴ്ച രാവിലെ ഓഫീസിലെത്തി രജിസ്റ്ററില്‍ ഒപ്പിട്ട ശേഷമാണ് എല്ലാവരും കല്യാണത്തിന് പോയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി 10 മണിക്ക് ശേഷം ഓഫീസിലെത്തിയ പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലായി.

ശിരോവസ്ത്രം ധരിച്ചില്ല, ഹിന്ദു സ്ത്രീയെ മുസ്ല...

ബസ് തടയുന്നതാണ് വീഡിയോയിൽ ഉള്ളത്. ബസ് തടഞ്ഞതിനെതിരെ ബസിലെ യാത്രക്കാരിയായ സ്ത്രീ വിദ്യാർത്ഥികൾക്കെതിരെ രംഗത്തെത്തുകയും ഇവരോട് വിദ്യാർത്ഥികൾ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല വിശദീ...

ഇനി ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് ഷിദ ജഗത് പറയുന്നത്.

സിനിമ തീയേറ്ററില്‍ അർദ്ധനഗ്നനായി മോഷണം; പ്രതി...

കഴക്കൂട്ടം വെട്ടുറോഡ് ഹരിശ്രീ സിനിമാ തീയേറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്.

'മരുന്ന് മാത്രമാണോ ചികിത്സ?' ഡോ.ഷർമദ് ഖാൻ രചി...

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും കുറിച്ചുള്ള ഡോ. ഷര്‍മദ് ഖാന്‍ രചിച്ച 'മരുന്ന് മാത്രമാണോ ചികിത്സ'? എന്ന ആരോഗ്യപഠന പുസ്തകത്തിന്റെ പ്രകാശനം 31 ന് തിരുവനന്തപുരത്ത് നടക്കും.

മോഷ്ടാവിന് മാനസാന്തരം; മോഷ്ടിച്ച മാല വിറ്റ പണ...

മാല അന്വേഷിച്ച് വീട്ടുകാര്‍ പലസ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസത്തിനുശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകില്‍ അടുക്കളക്ക് സമീപത്തുവെച്ച് സ്ഥലംവിട്ടത്

മൃതദേഹം മറവുചെയ്യുന്ന ബാഗ് വാങ്ങിയതില്‍വരെ അഴ...

ഭക്ഷണം വാങ്ങിയ വകയില്‍ കുടുംബശ്രീക്ക് നല്‍കിയത് 1.32 കോടിരൂപയാണ്. ഇത് ഏത് കുടുംബശ്രീ വഴിയാണെന്ന് ദൈവത്തിന് മാത്രം അറിയുന്നകാര്യമാണ്. മെഡിക്കല്‍ കോളേജിനകത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റ് ആ കാലഘട്ടത്തില്‍ കച്ചവടം ഇല്ലാത്തതിനാല്‍ വാടക ഒഴിവാക്കിത്തരുന്നതിനായി എന്നെ സമീപിച്ചിരുന്നു. മെഡിക്കല്‍ കോളേജിനകത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റിന് ഓര്‍ഡര്‍ നല്‍കാതെ ഇവര്‍ ആര്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയതെന്നും അനില്‍ അക്കരെ ചോദിച്ചു.

കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്ന പി...

നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആനാവൂര്‍ നാഗപ്പന്‍ ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ജില്ലാകമ്മിറ്റിയിലെ ധാരണപ്രകാരമായിരുന്നു ഇത്.