Latest News

നിര്യാതനായി: അമലദാസൻ മൊറൈസ് (68)

സംസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 2 മണിക്ക് മര്യനാട് പരലോക മാതാ ദേവാലയത്തിൽ നടക്കും.

അടിയന്തിര ഘട്ടങ്ങളെ നേരിടാൻ പൗരന്മാരെ പ്രാപ്‌...

വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ ആസൂത്രണം വേണം. ഭൂപ്രകൃതിയുടെ സ്വഭാവമനുസരിച്ച് അനിവാര്യമായ കായിക പരിശീലനം അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൽകാൻ പരിശീലന കേന്ദ്രങ്ങളും അനിവാര്യമായ അത്യാധുനിക സംവിധാനങ്ങളും സർക്കാർ തയ്യാറാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു

ആര്യനാട് നദിയിൽ മുങ്ങി പോലീസ് ഡ്രൈവർ ഉൾപ്പെടെ...

വെള്ളത്തിലിറങ്ങിയ അനിൽ കുമാറിൻ്റെ സഹോദരിയുടെ മകൻ മുങ്ങി താഴുകയായിരുന്നു രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയതാണ് അനിൽകുമാർ.

ആര്യനാട് നദിയിൽ 4 പേർ മുങ്ങിമരിച്ചു

ആര്യനാട് നദിയിൽ 4 പേർ മുങ്ങിമരിച്ചു. മരിച്ച നാലു പേരും ബന്ധുക്കളാണ്.

ബൈക്ക് അപകടത്തിൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിന...

ഇന്ന് രാവിലെ 5:30 മണിയോടുകൂടി പള്ളിപ്പുറത്തു വെച്ചായിരുന്നു അപകടമുണ്ടായത്

കഴക്കൂട്ടത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത...

ജൂലൈ രണ്ടിന് പള്ളിപ്പുറം, പാച്ചിറയിൽ വെച്ച് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

നിര്യാതനായി: നാസറുദ്ദീൻ (60)

മംഗലപുരം: കല്ലൂർ വാർഡിൽ, കിഴക്കേ വിളാകത്ത് വീട്ടിൽ പരേതരായ അബ്‌ദുള്ള ഹാജിയുടെയും ഖദീജ ബീവിയുടെയും മകൻ നാസറുദ്ദീൻ (60) നിര്യാതനായി. ഭാര്യ: സജി. മക്കൾ: ആമിന, അജ്മൽ. മരുമകൻ: അൽത്താഫ്. സഹോദരങ്ങൾ: സൈഫുദ്ധീൻ, ബുഹാരി, വഹാബ്, മൂസ, പരേതയായ നബീസത്ത്. മയ്യത്ത് ഇപ്പോൾ മംഗലപുരം ഹെൽത്ത് സെൻ്ററിനു സമീപമുള്ള വീട്ടിലാണ്. ഖബറടക്കം ഇന്ന് (31/07/2024 - ബുധനാഴ്ച്ച) രാത്രി 08:30 ന് തോന്നയ്ക്കൽ, കല്ലൂർ മുസ്ലീം ജമാത്തിൽ നടക്കും.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം. വ്യാപാ...

മൂന്ന് വർഷം കഴിഞ്ഞിട്ടും മേൽപ്പാല നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ വ്യാപാരികളും ജനങ്ങളും വലിയ ദുരിതത്തിലാണെന്നും നിരവധി സ്ഥാപനങ്ങൾ വ്യാപാരം നടത്താനാകാതെ പൂട്ടിക്കഴിഞ്ഞുവെന്നും ജനകീയ പ്രതിരോധ സമിതി. പല വ്യാപാരികളും വ്യാപാരമാന്ദ്യം കാരണം ആത്മഹത്യയുടെ വക്കിലാണ്.

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്ക...

യൂണിവേഴ്‌സല്‍ എക്കോസ് എന്ന പേരില്‍ നടക്കുന്ന സംഗീത പരിപാടി നാളെ (ചൊവ്വാഴ്ച്ച) വൈകുന്നേരം 4 മണിക്ക് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും

കേരള പോലീസ് അസോസിയേഷൻ കഴക്കൂട്ടത്ത് ഫുട്ബോൾ ട...

കഴക്കൂട്ടത്തെ ഖേൽ അക്കാദമി ടർഫിലാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്