ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ... എങ്കിൽ എത്...
നേരത്തെ അപകടകാരികളാണെന്ന് ഗൂഗിൾ കണ്ടെത്തിയ ആപ്പുകളും പട്ടികയിലുണ്ട്. ഇവ ഗൂഗിൾ പ്ലേ സ്‌റ്റോറിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്.
നേരത്തെ അപകടകാരികളാണെന്ന് ഗൂഗിൾ കണ്ടെത്തിയ ആപ്പുകളും പട്ടികയിലുണ്ട്. ഇവ ഗൂഗിൾ പ്ലേ സ്‌റ്റോറിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്.
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയ താരിഫിൽ അമ്പലത്തിനും മസ്ജിദിനും ചർച്ചിനും ഒരേ വൈദ്യുതിനിരക്കാണെന്ന് മന്ത്രി
പോലീസിനു വേണ്ടി പ്രത്യേക വിശ്രമകേന്ദ്രം കെട്ടാൻ സാധിക്കില്ലെന്നും ഉടൻ പൊളിച്ചു മാറ്റണമെന്നും ആർഎസ്എസുകാർ ആവശ്യപ്പെടുകയായിരുന്നു. പോലീസ് കെട്ടിയ ടെന്റ് പൊളിച്ച് നീക്കുന്നത് ശരിയായ നടപടി അല്ലെന്നും ഇതിൽ നിന്നും പിന്തിരിയണമെന്നും സി.ഐ. രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെ പോലീസിനെതിരേ ആക്രോശവുമായി എത്തിയ ആർ.എസ്.എസുകാർ വിശ്രമകേന്ദ്രം പൂർണമായും പൊളിച്ചു നീക്കുകയായിരുന്നു.
മുന്‍കാലങ്ങളില്‍ വന്‍വിവാദത്തിന് ഉത്സവപ്പറമ്പിലെ ഈ ബോര്‍ഡ് വഴിതെളിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച നടന്ന കമ്മിറ്റി യോഗത്തില്‍ വിഷയം കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു.
ക്ഷേത്രത്തിലെ അലങ്കാരങ്ങളില്‍ ഒരു നിറത്തിലുള്ള കൊടി മാത്രം അനുവദിക്കാനാവില്ലെന്നും രാഷ്ട്രീയ നിക്ഷ്പക്ഷത പുലർത്തുന്ന തരത്തിൽ അലങ്കാരങ്ങൾ വേണമെന്നുമാണ് പോലീസ് സർക്കുലർ.
പ്ലീനറി സമ്മേളനത്തിലേക്ക് കോൺഗ്രസ് കടക്കാനിരിക്കെ സംഘടനാതലത്തിലെ അഴിച്ചുപണിയുൾപ്പെടെ പാർട്ടിയെ അടിമുടി ഉടച്ചുവാർക്കാനാണ് ഉന്നത നേതൃത്വം ലക്ഷ്യമിടുന്നത്.
ബി.ജെ.പിയിലെ മോദി വിരുദ്ധ ചേരിയിലെ പ്രമുഖനായ സുബ്രഹ്മണ്യൻ സ്വാമി നേരത്തെയും നിരവധി തവണ മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ പ്രതികരിച്ചിട്ടുണ്ട്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോടാണ് എംപിമാര്‍ ആദ്യം ഈ വിഷയം ഉന്നയിച്ചത്
സാമ്പത്തിക പ്രതിസന്ധിക്കിടെ കോൺഗ്രസ് വിട്ട് ഇടതു ക്യാംപിലെത്തിയ കെ.വി.തോമസിന് ഓണറേറിയം കൂടി അനുവദിച്ചു കൊടുത്താൽ പ്രതിപക്ഷം ഇതും ആയുധമാക്കിയേക്കുമെന്നു മുൻകൂട്ടി കണ്ടാണ് ധനമന്ത്രി തത്കാലം ഫയൽ മടക്കിയത്.
കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ചര്‍ച്ച നടത്തിയതെന്നും, ആർ.എസ്.എസുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയെന്നത് ചര്‍ച്ചകളുടെ ലക്ഷ്യമല്ലെന്നും ജനറല്‍ സെക്രട്ടറി ടി.ആരിഫ് അലി