'U' ടേണടിച്ച് സർക്കാർ സില്‍വര്‍ ലൈന്‍ 'അന്തരി...
ഉദ്യോഗസ്ഥരെ അടിയന്തരമായി തിരിച്ചു വിളിച്ചു; കോടികള്‍ പെരുവഴിയില്‍ പാഴായി
ഉദ്യോഗസ്ഥരെ അടിയന്തരമായി തിരിച്ചു വിളിച്ചു; കോടികള്‍ പെരുവഴിയില്‍ പാഴായി
അലന്റെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ കോടതിയില്‍; നീക്കം കേരളാ പോലീസിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍
സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ വധിക്കാനായിരുന്നു സമരക്കാരുടെ ശ്രമമെന്നാണ് എഫ്ഐആർ പറയുന്നത്.
മതം കേസെടുക്കാനും തീവ്രവാദിയാക്കാനും ആയുധമാക്കുന്ന സർക്കാരും പോലീസും, വിഴിഞ്ഞം സമരത്തിൽ മതവുമില്ല തീവ്രവാദ ആരോപണവുമില്ല
കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു.85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്നത്
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ന്യൂറോ സർജറി വിഭാഗം സീനിയർ റെസിഡന്റ് മേരി ഫ്രാൻസിസ് കല്ലേരിയെ, കൊല്ലം വെളിച്ചിക്കാല ടി.ബി ജങ്ഷൻ പുതുമനയിൽ സെന്തിൽ കുമാർ (53) ആക്രമിച്ചെന്നാണ് പരാതി.
സംഭവം വിവാദമായപ്പോൾ ഇൻഷുറൻസ് അടച്ചതാണെന്നും പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാത്തത് ആപ്പിന്റെ കുഴപ്പമാണെന്നും ടെമ്പിൾ ഇൻസ്പെക്ടർ സി. പ്രേമാനന്ദ കൃഷ്ണൻ പറഞ്ഞു. ഇൻഷുറൻസ് പേപ്പറും പൊലീസ് പുറത്തുവിട്ടു.
സ്കോളർഷിപ്പിന് കൃത്യമായി അപേക്ഷ ക്ഷണിക്കുകയും കുട്ടികൾ സർട്ടിഫിക്കറ്റുകൾ അടക്കം സംഘടിപ്പിച്ച് അപേക്ഷ നൽകുകയും ചെയ്തശേഷമാണ് ഇത്തരത്തിൽ പെട്ടെന്നുള്ള നടപടി.
പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തു കണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ വ്യക്തമാക്കി.
സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം; ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ