കഠിനംകുളത്ത് യു.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടി...
സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ മാർച്ചിനെ തുടർന്ന് നടന്ന സംഗമം ഡി.സി.സി സെക്രട്ടറി ഫ്രാൻസിസ് ജേഫേഴ്സൺ ഉദ്ഘാടനം ചെയ്തു
സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ മാർച്ചിനെ തുടർന്ന് നടന്ന സംഗമം ഡി.സി.സി സെക്രട്ടറി ഫ്രാൻസിസ് ജേഫേഴ്സൺ ഉദ്ഘാടനം ചെയ്തു
പത്മജ വേണുഗോപാൽ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കെ. കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകൻ മുരളീധരനെ ഇറക്കാൻ ധാരണയായത്.
രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനർനിർമിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥലം സന്ദർശിക്കവെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
പ്രഖ്യാപനം വനിതാദിന സമ്മാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ, നെയ്ത്ത് തൊഴിലാളികൾ, കർഷക തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണങ്ങളാണ് പന്ന്യൻ രവീന്ദ്രനു നൽകിയത്.
പത്മജ ബി.ജെ.പിയിൽ ചേർന്നെങ്കിലും ഫേസ്ബുക്ക് പേജിന്റെ, ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന അഡ്മിൻ കൊടുത്ത പണിയാണോ എന്നതടക്കം രസകരമായ കമന്റുകളാണ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് പലരും ചോദിക്കുന്നത്.
സിദ്ധാർത്ഥിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സായാഹ്ന ധർണ്ണ നടത്തി
2017 മാർച്ച് 20ന് പുലർച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊന്നത്.
കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് സംഘികളെ നിരങ്ങാൻ സമ്മതിക്കില്ല. കരുണാകരൻ വർഗീയതയോട് സന്ധി ചെയ്തിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും.കരുണാകരൻ്റെ കുടുംബത്തിൽ നിന്ന് ഒരാൾ പോയത് കേരളത്തിന്റെ മതേതര മനസിനെ വേദനിപ്പിക്കും.
കഴിഞ്ഞ 6 ദിവസത്തിനിടെ പവന് വർധിച്ചത് 1,760 രൂപയാണ്.