‘കേരളത്തിൽ അധികം വൈകാതെ ഹൗസ് ബോട്ട് ദുരന്തമുണ...
ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മലയാളിയായ മുരളി തുമ്മാരുകുടി. 2018ലെ പ്രളയമടക്കം നിരവധി ദുരന്തങ്ങളിൽ വിദഗ്ധോപദേശം നൽകി ശ്രദ്ധേയനായിരുന്നു.
ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മലയാളിയായ മുരളി തുമ്മാരുകുടി. 2018ലെ പ്രളയമടക്കം നിരവധി ദുരന്തങ്ങളിൽ വിദഗ്ധോപദേശം നൽകി ശ്രദ്ധേയനായിരുന്നു.
ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കേണ്ടതാണ്
നൂറുകണക്കിന് ജീവനുകൾ അശാസ്ത്രീയ പ്രചരണങ്ങളിലൂടെ നഷ്ടപ്പെടുന്നുവെന്നും ഇത് കോവിഡ് 19 നേക്കാൾ ശക്തിയുള്ള പാന്റമിയ്ക്കാണെന്നും ഡോ. സുൽഫി നൂഹു.
രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വൻ വിലയ്ക്കാണു വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആർഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മിഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്സ് കമ്പനി അറിയിച്ചിരുന്നു.
പാര്‍ട്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലാണ് യുവതിയുടെ നഗ്ന ദൃശ്യം കാണുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്
ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം കനക്കുകയാണ്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ട്.
പ്രമുഖ താരത്തിന്‍റെ മകനായി അഭിനയിക്കാന്‍ തന്‍റെ മകന് അവസരം ലഭിച്ചിരുന്നു.ഒരു മകനേ തനിക്കുള്ളൂ, മയക്കുമരുന്ന് ഭയം കാരണം സിനിമയിൽ വിട്ടില്ലെന്നും ടിനി ടോം
കായംകുളത്തിൻറെ വിപ്ലവമെന്ന ഫേസ്ബുക്ക് പേജിലാണ് നഗ്‌നദൃശ്യം കാണുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന പരാതി ഉയർന്നത്
'പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെ റെയ്ഡിന് പിന്നാലെയായിരുന്നു അവളെ ഞാൻ അവസാനമായി കണ്ടത്. അവൾ തനിച്ചായിരുന്നു. പക്ഷേ നല്ല ഭയത്തിലായിരുന്നു.