ജനകോടികളുടെ വിശ്വസ്തനായ അറ്റ്ലസ് രാമചന്ദ്രൻ
ജനമനസ്സിൽ നിറഞ്ഞു നിന്ന രാമചന്ദ്രൻ; കുട്ടിക്കാലത്തെ കൗതുകമായ പരസ്യ വാചകവും
ജനമനസ്സിൽ നിറഞ്ഞു നിന്ന രാമചന്ദ്രൻ; കുട്ടിക്കാലത്തെ കൗതുകമായ പരസ്യ വാചകവും
കോൺഗ്രസടക്കം എല്ലാ മതേതരകക്ഷികളുടെയും സംയുക്ത ബദലാണ് അടിയന്തരമായി ദേശീയ രാഷ്ട്രീയം ആവശ്യപ്പെടുന്നത്
തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ നിന്ന് സി ദിവാകരനെ ഒഴിവാക്കി.
പയ്യാമ്പലം കടപ്പുറത്ത് ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലാണ് കോടിയേരിക്ക് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്.
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കൾ കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്‍റ്, ബിനാമി സ്വത്തുക്കൾ വാങ്ങൽ എന്നിവയും പരിശോധിക്കുന്നുണ്ട്.
ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ വർക്കല നെല്ലിക്കോട് സ്വദേശി ഷീബയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ചിറയിൻകീഴിൽ പാർക്ക് ചെയ്ത ബസിൽനിന്നു യാത്രക്കാരെ അസഭ്യവർഷം നടത്തി ഇറക്കിവിട്ടത്.
കണ്ണൂരിന്‍റെ മണ്ണിലൂടെ വിലാപയാത്ര ആരംഭിച്ചത് മുതൽ പ്രിയ സഖാവിന് അഭിവാദ്യമർപ്പിക്കുവാൻ സ്ത്രീപുരുഷ ഭേദമന്യേ റോഡിനിരുവശവും ആളുകൾ തടിച്ച് കൂടുകയായിരുന്നു.
അറ്റ്ലസിന്റെ പരസ്യങ്ങളിൽ മോഡലായാണ് അദ്ദേഹം ജനകീയനായത്. 'അറ്റ്ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകം അദ്ദേഹത്തെ പ്രശസ്തനാക്കി.
കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി,നീണ്ട ആറ് വർഷത്തെ വിചാരണത്തടവിന് ശേഷം ഖുറേഷിയെ കുറ്റവിമുക്തനാക്കിയത്.