പ്രണയം നിരസിച്ചതിന് അരുംകൊല; യുവതിയെ കഴുത്തറു...
കൊലക്കത്തിയിലേക്ക് നയിക്കുന്ന പ്രണയപ്പക
കൊലക്കത്തിയിലേക്ക് നയിക്കുന്ന പ്രണയപ്പക
ഒരുമാസത്തിനിടെ സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒട്ടനവധി പോലീസ് അതിക്രമങ്ങൾ
ചടയമംഗലത്ത് ബാധയൊഴിപ്പിക്കാന്‍ നഗ്നപൂജ, പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍
സൈനികനെ അകാരണമായി ആദ്യം അടിച്ചത് റൈറ്റർ പ്രകാശ് ചന്ദ്രനാണ്. മുഖത്ത് അടിയേറ്റ സൈനികൻ തിരിച്ചടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്
32 കാരനായ രോഗിക്ക് പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിൽ 'പ്ലാസ്മ' എന്ന് അടയാളപ്പെടുത്തിയ ബാഗിൽ മധുര നാരങ്ങാനീര് നൽകിയതെന്നാണ് ആരോപണം.
ഓഗസ്റ്റ് 13ന് മറ്റൊരാൾ വഴി കനിഷ്‌കനെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു.
കബറടക്കം ഇന്ന് (21/10/2022/ വെള്ളി) രാവിലെ 10: 30 ന് കഴക്കൂട്ടം കബറടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും
പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും എൽഡിഎഫിനോ പാർട്ടിക്കോ യാതൊരു നിയന്ത്രണവും പൊലീസിന് മേൽ ഇല്ലെന്നും ആരോപണമുയർന്നു. ഇടതുപക്ഷ പ്രവർത്തകരാണെന്ന് പൊലീസ് സ്റ്റേഷനുകളിൽ പറയാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്നും വിമർശനം.
തനിക്കെതിരെ കള്ളക്കേസ് എടുക്കാൻ വീണാ ജോർജ് ഗൂഡാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി.
കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം തള്ളിയത്. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.