പോപുലർ ഫ്രണ്ടിനെ നിരോധിച്ചാൽ രാജ്യത്ത് സമാധാന...
"പാവപ്പെട്ടവർ നരകിച്ചപ്പോൾ, അവരിലെ അലിവും പ്രാണനും കെട്ടൊടുങ്ങിയപ്പോൾ എന്തു ചെയ്യുകയായിരുന്നു നിങ്ങൾ?"
"പാവപ്പെട്ടവർ നരകിച്ചപ്പോൾ, അവരിലെ അലിവും പ്രാണനും കെട്ടൊടുങ്ങിയപ്പോൾ എന്തു ചെയ്യുകയായിരുന്നു നിങ്ങൾ?"
എസ്.എസ്.എൽസിക്കും പ്ലസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ നിജാസിന് അടുത്തയാഴ്ച അവസാനവർഷ എം.ബി.ബി.എസ് പരീക്ഷ തുടങ്ങാനിരിക്കുകയായിരുന്നു.
പ്രതിമാസം 1.86 ലക്ഷം രൂപയുടെ പരസ്യം നൽകിയിരുന്നെന്നും ഇതാണ് പിൻവലിക്കുന്നതെന്നും സ്ഥാപന അധികൃതർ അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ എന്‍ ഐ എ, ഇ ഡി റെയ്‌ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
ജൂലൈ 30നാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായത്. രാത്രി സ്‌കൂട്ടറിലെത്തിയ പ്രതി എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു.
കേസിൽ കെ സുരേന്ദ്രൻ ഒന്നാം പ്രതിയും ജെആർപി ട്രഷറർ പ്രസീത അഴീക്കോട് സാക്ഷിയുമാണ്. കേസിൽ രണ്ടാം പ്രതിയാണ് സി കെ ജാനു.
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തോട് ജില്ലാ നേതൃത്വം വിശദീകരണം തേടി. സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു..
സംഭവത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാരുടെ നടപടി കളങ്കമുണ്ടാക്കിയെന്ന് ഹൈക്കോടതിയിൽ ബിജു പ്രഭാകര്‍ മറുപടി നല്‍കി.
മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമനെ മര്‍ദിക്കുകയായിരുന്നു
ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാർത്ഥിനിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം