കഠിനംകുളം ആതിര കൊലക്കേസ്; പ്രതി ജോൺസന്റെ മൊഴി...
ആക്രമണത്തിനിടെ ജോൺസന്റെ ഷർട്ടിൽ ആതിരയുടെ ചോര പുരണ്ടിരുന്നു. അതിനാൽ ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചു. അതിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്.
ആക്രമണത്തിനിടെ ജോൺസന്റെ ഷർട്ടിൽ ആതിരയുടെ ചോര പുരണ്ടിരുന്നു. അതിനാൽ ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചു. അതിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്.
റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി.
വനാവകാശ നിയമം:മാർഗ്ഗരേഖകൾ പാലിക്കണം;മന്ത്രി ഒ. ആർ കേളു
മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടജ് ഡോക്യുഫിക്ഷൻ സിനിമ ജിഷ്‌മ പ്രദർശനത്തിന് തയ്യാറായി.
കാട്ടാക്കട എൻക്ലേവ്: വിദ്യാഭ്യാസ ഉച്ചകോടി നാളെ
30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമം പിതാവ് അറസ്റ്റിൽ.
വിഷം കഴിച്ചിട്ടുള്ളതായി പോലീസിനോട് വെളിപ്പെടുത്തിയ ജോൺസനെ പോലീസ് സംഘം കോട്ടയം ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് നൽകുന്ന വിവരം.
ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും, കൊല്ലം നീണ്ടകര ദളവാപുരം സ്വദേശിയുമായ ഫിസിയോ തെറാപ്പിസ്റ്റ് ജോൺസൺ ഓസേപ്പ് ആണ് കൃത്യം നടത്തിയതെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഒരു വര്‍ഷക്കാലമായി ഇരുവരും അടുപ്പത്തിലായിരുന്നു.
നാലു വയസ്സുകാരിയെ ജയചന്ദ്രൻ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസെടുത്തത് കോഴിക്കോട് കസബ പൊലീസാണ്. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.
നാല് യുവതികളുടെ ഭർത്താവായി നടിക്കുന്നതിനിടെ അഞ്ചാം ബന്ധം. പരാതിയെ തുടർന്ന് യുവാവ് പിടിയിൽ