എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ റിമാൻഡി...
എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്.
എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്.
പോത്തന്‍കോട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മിഥുന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ്, ഡ്രൈവര്‍ മനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ചു
സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുൻപു ഹാളിൽ കയറണമെന്നു നിർദേശമുണ്ട്. പരിപാടിക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും, കറുത്ത മാസ്ക് ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കും ഐ.ഇ.ഇ.ഇ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയേഴ്സ്)യും ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ചാണ് ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നത്.
മേനംകുളം ചിറ്റാറ്റുമുക്ക് കനാൽ പുറമ്പോക്ക് വീട്ടിൽ കാള രാജേഷ് എന്ന രാജേഷ് (32), മേനംകുളം ചിറ്റാറ്റുമുക്ക് സുനിൽ ഭവനിൽ അപ്പുക്കുട്ടൻ (30) എന്ന സച്ചു എന്നിവരെയാണ് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
മൂന്ന് വകഭേദങ്ങളിലായി എത്തുന്ന കാർ ഒറ്റചാർജിൽ 120 മുതൽ 200 കിലോ മീറ്റർ വരെ സഞ്ചരിക്കും.നാല് മണിക്കൂർ കൊണ്ട് വാഹനം ഫുൾചാർജാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
സ്വർണ്ണകടത്ത്: കഴക്കൂട്ടത്ത് കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ