എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ...
സംസ്കാര ചടങ്ങുകൾ ഇന്ന് (ഏപ്രിൽ 01) രാവിലെ 11:00 മണിക്ക് അമ്പലപ്പുഴയിലെ എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി സെന്ററിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അമ്പലപ്പുഴയിൽ വച്ച് തന്നെ അനുസ്മരണ സമ്മേളനവും നടക്കും
സംസ്കാര ചടങ്ങുകൾ ഇന്ന് (ഏപ്രിൽ 01) രാവിലെ 11:00 മണിക്ക് അമ്പലപ്പുഴയിലെ എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി സെന്ററിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അമ്പലപ്പുഴയിൽ വച്ച് തന്നെ അനുസ്മരണ സമ്മേളനവും നടക്കും
രാജ്യത്തെ വലിയൊരു വിഭാഗം ആളുകൾ ഭീതിയിലാണ്. തലമുറകളായി ഇവിടെ ജീവിച്ചുവന്നവരാണ് ഇനിയിവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്നത്. മതനിരപേക്ഷതക്ക് പേരു കേട്ട രാജ്യമായിരുന്നു നമ്മുടേത്. എന്നാൽ ഇപ്പോൾ യു.എൻ അടക്കം നമ്മുടെ രാജ്യത്തെ വിമർശിക്കുകയാണ് എന്നും മുഖ്യമന്ത്രി.
ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍, ഇത്രയും തെളിവുകളുള്ള കേസില്‍ എങ്ങനെയാണ് പ്രതികളെ വെറുതെ വിടാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്. റിയാസ് മൗലവി വധത്തിനുശേഷം ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് തന്നെയാണ് കുടുംബവും ആക്ഷൻ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.
കൊടങ്ങാവിള ജംഗ്ഷനില്‍ ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യന്‍ സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു
'മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, ജീവിതം മടുത്തത് കൊണ്ട് പോകുന്നു' എന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒമ്പത് സീറ്റുകളിലാണ് എസ്ഡിപിഐ മത്സരിച്ചത്. കേരളത്തിനും കർണാടകയ്ക്കും പുറത്ത് 60 സീറ്റിൽ പാർട്ടി മത്സരിക്കുന്നുണ്ട്.
2014 നു ശേഷം പ്രതിപക്ഷ എം.എൽ.എമാരെ കാല് മാറാനുപയോഗിച്ച 1000 കണക്കിനു കോടി രൂപ ബി.ജെ.പിക്ക് എവിടെ നിന്നും കിട്ടി
പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്.
കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയിൽ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക്, മുമ്പ് മർദ്ദനമേറ്റപ്പോൾ സംഭവിച്ച രക്തസ്രാവത്തിൻ്റെ മുകളിൽ മർദ്ദനമേറ്റത് മരണത്തിന് കാരണമായി.
'രാമരാജ്യത്തെക്കുറിച്ച്' ആത്മവിശ്വാസത്തോടെ പറയുന്നവര്‍ നേതൃത്വത്തിലിരിക്കെ ഏകവ്യക്തിനിയമം നടപ്പാകുമ്പോള്‍ അത് സത്യമായും ഭാരതത്തിന്റെ നാനാത്വത്തെ ഇല്ലാതാക്കാനാണെന്ന് ഉറപ്പാണ്'