ക്വാറി മുതലാളിക്ക് വേണ്ടി കോഴ വാഗ്ദാനം; ഡിവൈഎ...
ക്വാറിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനംചെയ്തു; എന്‍.വി. വൈശാഖനെതിരെ ആരോപണം
ക്വാറിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനംചെയ്തു; എന്‍.വി. വൈശാഖനെതിരെ ആരോപണം
ചൊക്ലി മുക്കിൽപീടികയിലായിരുന്നു സംഭവം നടന്നത്. ചൊക്ലി എസ്ഐയ്ക്കും സംഘത്തിനുമെതിരെയാണ് യുവാവ് രംഗത്തെത്തിയത്
കാലപ്പഴക്കം മൂലം മിന്നൽ ബസിന് വലിവ് കുറഞ്ഞെന്നും വേഗം കിട്ടുന്നില്ലെന്നും അതിനാൽ നിസഹായരാണെന്നും ചില ജീവനക്കാർ തന്നെ പറയുന്നു.
രണ്ടു മരങ്ങളുടെ ചില്ലകളാണ് മുറിച്ചുമാറ്റിയത്. ഫ്‌ളെക്‌സ് ബോര്‍ഡിലെ ചിത്രം കാണുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി, മുറിച്ചശേഷം ഫോണില്‍ ചിത്രമെടുത്തശേഷമാണ് മൂന്നംഗം സംഘം മടങ്ങിയത്.
സംസാരിക്കുമ്പോള്‍ മൈക്കിന് സാങ്കേതിക പ്രശ്‌നങ്ങള്‍ വന്നതിനോടുള്ള ഇരുവരുടേയും പ്രതികരണത്തെ സൂചിപ്പിച്ചായിരുന്നു വിമര്‍ശനം.
ശനിയാഴ്ച ഷീജ റോക്കറ്റ് ആക്രമണസൂചന നൽകിയിരുന്നുവെന്നും സേഫ്റ്റി റൂമിലേക്കു മാറാൻ പറയുമ്പോഴേക്കും ഫോൺ കട്ടായെന്നും ആനന്ദൻ പറഞ്ഞു. ഇന്നലെ ഷീജ ആശുപത്രിയിൽനിന്നു വിഡിയോ കോളിൽ അമ്മ സരോജിനിയുമായി സംസാരിച്ചു.
ഏപ്രില്‍ 10-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി.
കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും അധിക്ഷേപിച്ചെന്നും, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയും പരിഗണിച്ചായിരുന്നു മുൻ കെ.പി.സി.സി സെക്രട്ടറിയും, അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും, തലസ്ഥാന ജില്ലയിൽ എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവുമായിരുന്ന എം.എ. ലത്തീഫിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയത്.
സ്കൂളിന് 400 മീറ്റർ മാറി നടന്ന സംഭവം അറിഞ്ഞ് അധ്യാപകരും ഉടനെത്തി രക്ഷിതാക്കളെയും വിളിച്ചു വരുത്തി. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സാരമായ പരുക്കുകൾ ഉണ്ടായിരുന്നില്ല.
സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമർ ഫൈസി റിപോർട്ടർ ക്ലോസ് എൻകൗണ്ടറിൽ പറഞ്ഞു.