മാതൃകയായി ബീമാപള്ളി മുസ്ലിം ജമാഅത്ത്; ലഹരി ഉപ...
യുവാക്കൾക്ക് ഇടയിലെ ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ബീമാപള്ളി മുസ്ലിം ജമാഅത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന ഈ നടപടി സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്.
യുവാക്കൾക്ക് ഇടയിലെ ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ബീമാപള്ളി മുസ്ലിം ജമാഅത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന ഈ നടപടി സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്.
എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റംചെയ്തിട്ടില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ അധിക സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.
മഹിളാ മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ശബരിമല കാലത്തെ സമരത്തിന്റെ ഗുണഭോക്താക്കളായത് മറ്റ് ചിലരാണെന്നും എന്നാല്‍ ഇത്തവണ അതുണ്ടാകരുത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. ഷംസീറിനെ അലവലാതി എന്നും സുരേന്ദ്രന്‍ പ്രസംഗത്തിനിടെ വിശേഷിപ്പിച്ചു
വനിതാ ശിശുവികസന വകുപ്പിൽ നിന്നുള്ള കൗൺസിലറോടാണ്, ഏഴാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി കൂടുതൽ സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ വിശദാംശങ്ങൾ പുറത്തായത്. കൗൺസിലർ നൽകിയ വിവരം അനുസരിച്ച് സ്കൂൾ അധികൃതർ ഇക്കാര്യം പൂവാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
ജുമാ നമസ്കാരത്തിന് ശേഷം സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിക്കാണ് അശ്രദ്ധമായി തുറന്ന ഗേറ്റിൽ തട്ടി അപകടം ഉണ്ടാകുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മാരുതി കാറിന്റെ വിപണന മേളക്കായി നൽകിയിരിക്കുകയാണ് ഇ ജീവനക്കാർ അശ്രദ്ധമായി തുറന്നിട്ട ഗേറ്റ് സൈക്കിൾ യാത്രികനായ സിയാന്റെ തലയിൽ വന്നടിക്കുകയായിരുന്നു.
മുതലപ്പൊഴി : അടൂർ പ്രകാശ് എം.പിയുടെ ഉപവാസം 7 ന്
ഇയാളുടെ മരണകാരണം കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ. അതേസമയം താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്ന് സംശയമുണ്ട്.രാസലഹരിയുമായി പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു,ഗതാഗത തടസ്സമുണ്ടാക്കിയെന്നും എഫ്ഐആര്‍
മാതാപിതാക്കളെ കൊല്ലാനായി അഞ്ചുമാസം മുന്‍പേ കത്തി വാങ്ങിവെച്ചിരുന്നതായാണ് പ്രാഥമിക ചോദ്യംചെയ്യലില്‍ അനില്‍ നല്‍കിയ മൊഴി. പരുമല ഉത്സവച്ചന്തയില്‍നിന്നാണ് കത്തിവാങ്ങിയത്
ക്യാമറയിൽ കുടുങ്ങിയ എം.പിമാരുടെയും എം.എല്‍.എമാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു എം.പി. തന്നെ ആറു തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു എം.എല്‍.എ. തന്നെ ഏഴുവട്ടം ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.