നവ വധുവിന്റെ മരണം: ഭർത്താവ് വിപിൻ കസ്റ്റഡിയിൽ...
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
സംഭവത്തിൽ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നു.
ചെയ്യാത്ത തെറ്റിന്റെ പേരിൽ 72 ദിവസം ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും മന്ത്രി ഖേദം പ്രകടിപ്പിച്ചു.
‘നാട്ടുകാരിയായ പ്രൊഫസറുമായി തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവര്‍ എനിക്ക് ബൈബിള്‍ അയച്ചു തരികയും സംസാരിക്കുകയും ചെയ്തു. ഒടുവില്‍ പറ്റില്ലായെന്ന് എനിക്ക് തീര്‍ത്തുപറയേണ്ടി വന്നു. 'ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍' എന്ന പേരില്‍ ഞാന്‍ ഒരു പുസ്തകം എഴുതിയ സമയമായിരുന്നു അത്.
കമലേശ്വരം സ്വദേശിനി സുലേഖ മജീദ് (67), മണക്കാട് കല്ലാട്ടുമുക്ക് സ്വദേശി ഉബൈദ് (44), കമലേശ്വരം ആറ്റിൻകുഴി സ്വദേശി കണ്ണൻ എന്ന സുരേഷ് കുമാർ (47), മംഗലപുരം മുരുക്കുംപുഴ ഇടവിളാകം സ്വദേശി ബിജു (44) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു
പൊതുപ്രവര്‍ത്തകനും സര്‍ക്കാര്‍ ജീവനക്കാരനുമായ ടി.എസ്. ആശിഷിന്റെ പരാതിയിലാണ് തിരുവനന്തപുരം ഫോർട്ട് സി ഐ രാകേഷ്.ജെ, ഗ്രേഡ് എസ്.ഐ എസ്. സന്തോഷ് കുമാർ, എസ്.ഐ മാരായ ദിനേശ് ഡി.ഒ, അരുൺകുമാർ എന്നിവർക്കെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിയെടുത്തത്.
ഇരുചക്ര വാഹനങ്ങള്‍ക്കു നഗര റോഡുകളില്‍ 50 കിലോ മീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോ മീറ്ററും വേഗപരിധി
ശബ്ദരേഖ വി എം രാജീവന്റേതാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ പറഞ്ഞു.
കോൺഗ്രസ് ബഹുസ്വരത അംഗീകരിച്ചാൽ മാത്രമേ സ്വീകാര്യതയുണ്ടാകൂ എന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.