ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടൻ വിന...
വിനായകന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു
വിനായകന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു
2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികളുടെ മാതൃസഹോദരിയുടെ ഭര്‍ത്താവാണ് കേസിലെ പ്രതി. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ആറുവയസ്സുകാരനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡനത്തിനിരയാക്കിയത്.
ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആളുകൾ പ്രാർഥിക്കുന്നുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആളുകളുടെ അസാധാരണ സ്നേഹ പ്രകടനമാണ് പുതുപ്പള്ളിയിൽ കാണുന്നത്. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ കരുത്തനാണ് വിടപറഞ്ഞ ഉമ്മൻ ചാണ്ടിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കെ എസ് ആര്‍ ടി സിയില്‍ വര്‍ഷങ്ങളായി ഡ്രൈവറായി ജോലി നോക്കുന്നയാളുടെ മക്കള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത.സഹോദരിക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ബസ്സിനുള്ളില്‍ ഛര്‍ദ്ദിക്കുകയായിരുന്നു
'ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം'
കരിക്കകം സർക്കാർ ഹൈസ്കൂളിന് രണ്ട് കോടിയുടെ പുതിയ ഇരുനിലമന്ദിരം
തിരുവനന്തപുരം കഠിനംകുളത്ത് മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടം.
ആറ്റിങ്ങൽ പാറയടി വാറുവിളയിൽ ടിപ്പറും ഇരുചക്രവാഹനവും ഇടിച്ച് അമ്മ മരിച്ചു, മകന് പരിക്ക്.
നാലാം ക്ലാസുകാരൻ ഇഷാന് ശസ്ത്രക്രിയയ്ക്ക് മുമ്പ് മന്ത്രിയെ കാണണം;കുട്ടിയുടെ ആഗ്രഹം സഫലീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നേരിട്ട് വീട്ടിലെത്തി