നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണത്തിന് ഉപാ...
ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി
ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി
പെരുമ്പാവൂര്‍ സൗത്ത് വാഴക്കുളം സ്വദേശിയായ യുവാവാണ് കുടുങ്ങിയത്. സിവില്‍ സ്റ്റേഷനിലെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ മറ്റൊരു വിഷയത്തില്‍ പിഴയടക്കാനെത്തിയതായിരുന്നു യുവാവ്.
കെഎപി 5ബി ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡൻറ് എ. ഗിരീഷ് കുമാറിനെയാണ് ശിക്ഷാനടപടിയുടെ ഭാഗമായി ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിനയച്ചത്. പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങരയിലുള്ള കെഎപി ബറ്റാലിയനിലാണ് പരിശീലനം.
വിലയുടെ കാര്യത്തിൽ എതിരാളികളെ ഞെട്ടിക്കുന്ന തീരുമാനമാണ് ട്രയംഫും ബജാജും എടുത്തിരിക്കുന്നത്. 2.23 ലക്ഷത്തിന്‍റെ പ്രാരംഭ വിലയിൽ എത്തുന്ന വാഹനങ്ങൾ റോയൽ എൻഫീൽഡ് ഹാർലി ഡേവിഡ്സൺ എന്നിവർക്ക് കടുത്ത വെല്ലുവിളി ഉയർത്തും.
സംഭവം ശ്രദ്ധയിൽപ്പെട്ടെയുടൻ കർശന നടപടിയെടുത്ത് പ്രതിയെ പിടികൂടാൻ നിർദേശം നൽകിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. ഐപിസി 294, 504 വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി.
എത്രയും വേഗം സ്ഥിരം അധ്യാപകരെയും, പ്രധാനാധ്യാപികയെയും നിയമിച്ച് സ്‌കൂളിനെ തകർച്ചയിൽ നിന്ന് കരകയറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം
വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.
2015 മാര്‍ച്ച് 13-ന് മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണ് നിയമസഭയില്‍ കയ്യാങ്കളിയിലേക്ക് നയിച്ചത്
ശനിയാഴ്ചവരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാവിയിൽ കമലുമായി സഖ്യമുണ്ടാക്കാനും സാധ്യതയുണ്ട്. നേരത്തേ തന്നെ വിജയ്‌യെ കമൽഹാസൻ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു.