വി.ഡി സതീശനെതിരെ ആർഎസ്എസ് നിയമനടപടിക്ക്
രാജിവച്ച മുൻമന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗോൾവൾക്കറിന്റെ പുസ്തകത്തിലേതെന്ന പരാമർശത്തിലാണ് നടപടി.
രാജിവച്ച മുൻമന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗോൾവൾക്കറിന്റെ പുസ്തകത്തിലേതെന്ന പരാമർശത്തിലാണ് നടപടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.
ആധുനിക യന്ത്ര സാമഗ്രികൾ ഉപയോഗിക്കുന്നതിന്റെ വൈദഗ്ദ്ധ്യ കുറവ് മൂലം ചുമട്ടു തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടപ്പെട്ടു പോകുവാനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ അഞ്ചാം പ്രതിയായാണ് അജിത്തിനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്റ്റ് 27നായിരുന്നു സംഭവം.
വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും
തൃശ്ശൂർ ജില്ലയിലെ നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര
മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ജി.ഒയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി. ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് എൻ.ജി.ഒയുടെ പ്രധാന പദവികളിലിരിക്കുന്നത്.
സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതിയ വില 1060.50 രൂപയായി.
ഭരണഘടനയുടെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ടെന്നും ജനങ്ങളെ കൊള്ളയടിക്കാൻ അനുയോജ്യമായതെന്നും മന്ത്രി പറഞ്ഞു.