കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ...
പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍
പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍
തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്
കുട്ടിയുടെ കൂടുതല്‍ മൊഴികളും നിലവില്‍ പുറത്തുവന്നിട്ടുണ്ട്. ഓടിട്ട ആളൊഴിഞ്ഞ വീട്ടിലായിരുന്നു തട്ടിക്കൊണ്ട് പോയ ദിവസം താമസിച്ചിരുന്നതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ആളുകള്‍ കൂടുന്ന സ്ഥലത്ത് തല താഴ്ത്തിപ്പിടിച്ചിരുന്നു
കടബാധ്യതയും രോഗവുമാണു കാരണമെന്നാണ് മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയതിനുശേഷം തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കും
നവംബര്‍ 11-നായിരുന്നു വിദേശ നഴ്‌സിങ് ജോലിക്കുള്ള ഒ.ഇ.ടി പരീക്ഷ നടന്നത്. ഇതിന്റെ ഫലം വന്നത് 27-നും. ഇതേദിവസമായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നതും സംശയം വർധിപ്പിക്കുന്നു.
കഴക്കൂട്ടത്തെ ഓഡിറ്റോറിയത്തിൽ വിവാഹത്തിന്റെ പന്തൽപണിക്കായി വന്നവരാണ് അപകടത്തിൽപ്പെട്ടത്.
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയാണ് ജിഎഎഫിന്‍റെ മുഖ്യ പ്രായോജകര്‍. വൈദ്യരത്നം, സോമതീരം, ഹിന്ദുസ്ഥാന്‍ യുനിലിവര്‍, ഭാരത് പെട്രോളിയം തുടങ്ങിയ സ്ഥാപനങ്ങളാണ് മറ്റ് പ്രധാന സ്പോണ്‍സര്‍മാർ. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: http://www.gafindia.org/
മാർച്ച് 18 നാണ് ശസ്ത്രക്രിയക്കെത്തിയ യുവതി ലൈംഗിക അതിക്രമത്തിനിരയായത്. കേസിൽ അറ്റൻഡർ ശശീന്ദ്രനെ അറസ്റ്റ് ചെയ്തു
2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്